സിനിമ ശ്വാസമായി കൊണ്ടുനടക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നത്തിനൊപ്പം റോണി ഉറച്ചുനിന്നതിൽ നിന്നാണു കഥയുടെ തുടക്കം. ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ ക്ഷണിച്ച ആ ചെറുപ്പക്കാരനെഴുതിയ തിരക്കഥയുമായി നിർമാതാവിനെ സമീപിക്കുന്നതോടെ ആദ്യ ട്വിസ്റ്റ്. ആ കഥ അദ്ദേഹത്തിന് ഇഷ്ടമായില്ല. പകരം പുതിയൊരു ആശയം മുന്നിലേക്കു വച്ചു കൊടുത്തു. അതിൽ സിനിമയുണ്ടെന്നു മനസ്സിലാക്കി റോണിയും ചേർന്നു തിരക്കഥയെഴുതാൻ തീരുമാനിക്കുന്നു.
പുതിയ തിരക്കഥയുമായി പല നടന്മാരെ സമീപിച്ചെങ്കിലും കഥ കേൾക്കാൻ പോലും ആരും തയാറായില്ല. ഒടുവിൽ ഒരു നടൻ കഥ കേട്ടിടത്താണു രണ്ടാമത്തെ ട്വിസ്റ്റ്. സെക്കൻഡ് ഹാഫ് അത്ര പോരാ. ഡോക്യുമെന്ററി സ്വഭാവമുണ്ട്. അദ്ദേഹം സിനിമ നിരസിച്ചു. അടുത്ത പത്തു മാസം കൊണ്ട് ആ തിരക്കഥ മിനുക്കി മിനുക്കി പുതിയ മുഖവുമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത് ഇവർ എത്തുന്നു. കണ്ണൂർ സ്ക്വാഡ് എന്ന സിനിമ മെഗാഹിറ്റായി മാറുന്ന കാഴ്ചയാണു പിന്നീട്.
ഈ കഥയ്ക്ക് മറ്റൊരു ഫ്ലാഷ്ബാക് കൂടിയുണ്ട്. 34 വർഷം മുൻപു മമ്മൂട്ടി നായകനായ മഹായനം നിർമിച്ച്, സാമ്പത്തിക ബാധ്യത തങ്ങാനാകാതെ നാടുവിട്ട സി.ടി രാജന്റെ മക്കളാണു കണ്ണൂർ സ്ക്വാഡിന്റെ തിരക്കഥാകൃത്ത് ഡോ. റോണി ഡേവിഡ് രാജും സംവിധായകൻ റോബി വർഗീസ് രാജും. തോൽവികളും പ്രതിസന്ധികളും ട്വിസ്റ്റുകൾ തീർത്തെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നു വിജയഹിറ്റടിച്ച സിനിമാ സ്ക്വാഡ്' സിനിമയിൽ നടന്റെ മേൽവിലാസമുള്ള ഡോ.റോണിയും ഛായാഗ്രഹകനായി പേരെടുത്ത റോബിയും കണ്ണൂർ സ്ക്വാഡിന്റെ വിജയത്തെ നെഞ്ചോടു ചേർക്കുന്നു. ഡോ. റോണി സിനിമാവിശേഷങ്ങളുമായി വനിതയ്ക്കൊപ്പം.
അച്ഛന്റെ നായകൻ തന്നെ മക്കളുടെ സിനിമയിലും നായകനായല്ലോ ?
അതു കാലം കാത്തുവച്ച നിയോഗമാണ്. 34 വർഷങ്ങൾക്കു ശേഷം മമ്മൂക്ക തന്നെ നായകനായി വന്നുവെന്ന ഭാഗ്യം. ഈ സിനിമയുടെ വിജയം കണ്ടു കൊണ്ടു പപ്പയും ഒപ്പമുണ്ട്. അതാണ് എന്റെ വലിയ സന്തോഷം. ആദ്യ ചർച്ചയിൽ തന്നെ മമ്മൂക്ക ഓക്കെ പറഞ്ഞു. മൂന്നാമത്തെ കൂടിക്കാഴ്ചയിലാണു മമ്മൂട്ടിക്കമ്പിനി ഈ സിനിമ നിർമിക്കുകയാണ് എന്നു പറയുന്നത്. സിനിമയിൽ മമ്മൂക്ക അർപ്പിച്ച വിശ്വാസമായിരുന്നു ആ തീരുമാനം.
സിനിമ കൊണ്ടു പൊള്ളിയ അച്ഛന്റെ മകനെ സിനിമ ഭയപ്പെടുത്തിയില്ലേ ?
Diese Geschichte stammt aus der October 28,2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 28,2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി