ഈ ചിത്രത്തിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയേ... എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാളസിനിമാ വസന്തങ്ങൾ ഒന്നിച്ചു ചിരിച്ചു നിൽക്കുകയല്ലേ. ഇവർക്കൊപ്പം ചിരിച്ചും പ്രണയിച്ചും കണ്ണീർ പൊഴിച്ചു. സിനിമയെ ഇഷ്ടപ്പെട്ടവരാണു മലയാളികൾ. ചിലർ പിന്നീടു സിനിമ വിട്ടു മറഞ്ഞുപോയി. മറ്റു ചിലർ സിനിമയെ കുടുംബം തന്നെയാക്കി.
തിരുവനന്തപുരംകാരായ ഈ കൂട്ടുകാരികളെ സൗഹൃദച്ചരടിൽ ചേർത്തുനിർത്താൻ മുൻകൈ എടുത്തതു മേനകയാണ്, "ലൗലീസ് ഓഫ് ട്രിവാൻഡ്രം ' എന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെ. മേനക, ജലജ, അംബിക, കാർത്തിക, സോന നായർ, ശ്രീലക്ഷ്മി, വിന്ദുജ മേനോൻ, ചിപ്പി, മഞ്ജു പിള്ള, പ്രവീണ, വനിത കൃഷ്ണചന്ദ്രൻ, സുചിത്ര, ആനി എന്നിവരാണു കൂട്ടിലുള്ളത്. ഈ കൂട്ടുകാർ ഒത്തുകൂടിയപ്പോഴുള്ള വിശേഷങ്ങൾ കേട്ടാലോ?
കൊച്ചുകൊച്ചു സന്തോഷങ്ങൾ
മേനക സുഹാസിനിയുടെയും ലിസിയുടെയും നേതൃത്വത്തിലുള്ള ചെന്നൈയിലെ 80സ് ഗ്രൂപ്പ് തുടങ്ങിയിട്ടു 12 വർഷം കഴിഞ്ഞു. തമിഴും മലയാളവും തെലുങ്കുമൊക്കെ കടന്നു ഹിന്ദി വരെയെത്തി അത്. മുംബൈയിൽ പൂനം ധില്ലന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ഒത്തുചേരൽ.
പിന്നെ, ചെന്നൈയിൽ അടുത്തുള്ളവരൊക്കെ ആഴ്ചയിൽ ഒരിക്കലെങ്കിലും ഒന്നിച്ചു സിനിമയ്ക്കും ഭക്ഷണം കഴിക്കാനുമൊക്കെ കൂടും. അതുപോലെ നമുക്കും കൂടിയാലോ എന്ന് ആദ്യം ചോദിച്ചതു ചിപ്പിയോടാണ്.
ചിപ്പി: മേനക ചേച്ചിയുമായി മിക്കപ്പോഴും ഫോണിൽ സംസാരിക്കും. പക്ഷേ, പരസ്പരം കാണുന്നതു വല്ല കല്യാണത്തിനോ വിശേഷങ്ങൾക്കോ ആണ്. തിരുവനന്തപുരത്തു നിന്നുള്ള പത്തുപേരെ കിട്ടിയാൽ ഗ്രൂപ്പ് തുടങ്ങാമെന്നു തീരുമാനിച്ചു.
മേനക: ചെന്നൈയിൽ ഷീലാമ്മയുടെ നേതൃത്വത്തിൽ ഗോൾഡൻ ഗേൾസ് എന്നൊരു ഗ്രൂപ്പുമുണ്ട്. ശാരദ ചേച്ചി, വിധുബാല, ഉഷാകുമാരി, എംജിആർ ലത, വൈജയന്തിമാല, കെ.ആർ. വിജയ, ജയമാലിനി, സച്ചുമ്മ (കുമാരി സച്ചു), ജെമിനി ഗണേശൻ സാറിന്റെ മകൾ കമല അക്ക, പഴയ നടി രാജശീ (ഗസി), അംബിക തുടങ്ങിയവരൊക്കെയുള്ള ആ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനാണ്. നാലു വർഷം മുൻപ് ആദ്യത്തെ ഒത്തുകൂടൽ നടന്നതു ഷീലാമ്മയുടെ വീട്ടിലാണ്. പിന്നെ, ഉഷാകുമാരി ചേച്ചിയുടെ വീട്ടിലും ആന്ധ്ര ക്ലബ്ബിലുമൊക്കെ ഗോൾഡൻ ഡേൾസ് കൂടി.
Diese Geschichte stammt aus der June 24, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 24, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും