കായികതാരങ്ങളായും, പരിശീലകരായുമൊക്കെ നിരവധി പേരുകളാണ് ആ പട്ടികയിൽ കേരളത്തിന്റേതായി എഴുതിച്ചേർക്കപ്പെട്ടിട്ടുള്ളത്. ഒളിംപ്യൻ സുരേഷ് ബാബു, യോഹന്നാൻ, രഘുനാ ഥൻ, പി.ടി. ഉഷ, ഷൈനി വിത്സൻ തുടങ്ങി ശ്രീജേ ഷിലും, സഞ്ജു സാംസണിലും ഏറ്റവും ഒടുവിൽ മിന്നുമണിയിൽ വരെ എത്തിനിൽക്കുന്ന എത്രയോ പേരുകളാണ് കളിക്കളത്തിൽ നിന്നും എടുത്തുകാട്ടു വാനുള്ളത്. പരിശീലകരുടെ കൂട്ടത്തിലാണെങ്കിൽ ഇൻഡ്യൻ ഒളിംപിക് ടീമിന്റെ കോച്ച് രാധാകൃ ഷ്ണൻ നായരും, ബോക്സിംഗ് കോച്ച് ചന്ദ്രലാലുമൊക്കെ, രാജ്യത്തിന് നിരവധി അഭിമാനതാരങ്ങളെ വാർത്തുനൽകിയവരാണ്.
ആ നിരയിലേക്കാണ് ചന്ദ്രലാലിനെപ്പോലെ കൊല്ലത്തുനിന്നും ഒരു ദേശീയ കായികതാരപരിശീ ലകനെന്ന നിലയിൽ ജോൺ ജേക്കബ്ബിന്റെ കടന്നുവരവ്. ആ വരവിന് ഒരു പ്രത്യേകതയുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു മലയാളി സർവ്വീസിന്റെ (രാജ്യത്തെ മൂന്ന് സേനളിൽ നിന്നുള്ളവരെ മിലിറ്ററി, നേവി എയർഫോഴ്സ്, ചേർത്തുള്ളതാണ് സർവ്വീസസ് ടീം ) കോച്ചിന്റെ പദവിയിലെത്തുന്നത്. പ്രായത്തിന്റെ കാര്യത്തിലുമുണ്ട് ഇൻഡ്യൻ പ്രത്യേകത. ഹാൻഡ് ബോൾ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോച്ച് ആകാനുള്ള സൗഭാഗ്യമാണ് കൊല്ലം മുണ്ടയ്ക്കൽ ജെ. നിവാസിൽ സി.ജെ.ജെ. ജേക്കബ്ബിന്റെയും പരേതയായ ഓമനാ ജേക്കബ്ബിന്റെയും രണ്ട് ആൺമക്കളിൽ മൂത്തവനായ ജോൺ ജേക്കബ്ബിന് ലഭിച്ചത്. ഇപ്പോൾ 43 വയസ്സുള്ള ജോൺ ജേക്കബ്ബ് സർവ്വീസസിന്റെ ഹാൻഡ് ബോൾ കോച്ചിന്റെ പദവിയിലെത്തിയത് അഞ്ചുവർഷം മുൻപ് 38-ാമത്തെ വയസ്സിലാണ്.
അമ്മയുടെ ആഗ്രഹവും അച്ഛന്റെ പ്രോത്സാഹനവും
Diese Geschichte stammt aus der February 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
40+ Health Guide
നാൽപതിനുശേഷം സ്ത്രീകൾ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ ? അവ എന്ത്, എന്തിനുവേണ്ടി ?
സൗന്ദര്യം നൽകും പഴങ്ങൾ
ചില പഴങ്ങൾ ചിലരിൽ അലർജിയുണ്ടാകുമെന്നതൊഴിച്ചാൽ പൊതുവേ പാർശ്വഫലങ്ങൾ ഇല്ലാത്തവയാണ് പഴങ്ങൾ.
രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...
രണ്ട് കുട്ടികൾക്കും പാലൂട്ടാൻ ആ അമ്മ ആരോഗ്യവതിയുമായിരിക്കണം. നേരത്തെ അമ്മയ്ക്ക് വിളർച്ചയുണ്ടങ്കിൽ രണ്ട് കുട്ടികൾക്കും പാലൂട്ടുകയെന്നത് അസാധ്യമാണ്.
സിനിമാക്കാരെ ഇന്റർവ്യൂ
സിനിമാസെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മല യാളികൾക്ക് ഇന്ന് ഏറെ പരിചയമുള്ള ഒരു മുഖമാണ് ആർ.ജെ. ഗദ്ദാഫിയുടേത്... സിനിമാക്കാരുടെ വിശേഷങ്ങൾ തന്റെ സ്വതഃസിദ്ധമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഗദ്ദാഫിക്ക് പറയാൻ ഏറെയുണ്ട്...
പ്രസവരക്ഷയും പേറ്റുമരുന്നും
പേറ്റുമരുന്ന് എന്ന പേരിൽ കുറച്ച് പൊടികളോ ലേഹ്യങ്ങളോ കഴിക്കുന്നതല്ല ആയുർവേദ പ്രസവരക്ഷാമരുന്ന് എന്ന് മനസ്സിലാക്കുക.
ടീവിയുടെ കാലാവധി നീട്ടാം
വളരെയധികം വില കൊടുത്ത് ടി.വി വാങ്ങിയതുകൊണ്ട് മാത്രമായില്ല അത് ദീർഘകാലം കേട് കൂടാതെ നിലനിൽക്കാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ഇതാ അതിനുതകുന്ന ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.
കൃത്യമായ ധാരണയോടെ മുന്നോട്ട്
പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം ‘മഹിളാരത്ന'ത്തിനൊടൊപ്പം
ആഹാരവും അമിതവണ്ണവും
ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ
സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം
നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്.
Made For Each Other
ജീവിതത്തിലെന്നപോലെ തൊഴിലിലും ഒരുമയോടെ മുന്നേറുന്ന ശരണ്യ ആനന്ദ്- മനേഷ് രാജൻ ദമ്പതികളുടെ വിശേഷങ്ങളിലേക്ക്...