നാടകം ജീവനു തുല്യം
MANGALAM|July 30, 2023
ബഷീറിന്റെ മതിലുകൾ സിനിമയാക്കിയപ്പോൾ കെ.പി.എ.സി ലളിതയ്ക്ക് ഒപ്പം അഭിനയിക്കാൻ കഴി ഞ്ഞത് അവിസ്മരണീയമായ അനുഭവമായി നാടകരംഗത്ത് 40 വർഷങ്ങളുടെ അനുഭവസമ്പത്തുള ചാമുണ്ണി കരുതുന്നു.
ഉമ ആനന്ദ്
നാടകം ജീവനു തുല്യം

നാടകരംഗത്ത് നാലര പതിറ്റാണ്ടിന്റെ അനുഭവ പാരപര്യമുള്ള കലാകാരനാണ് പാലക്കാട് ജില്ലക്കാരനായ രാമംഗലം ചാമുണ്ണി.

നാടകമെന്നാൽ ചാമുണ്ണിക്ക് പ്രാണവായുവിന് തുല്യമാണ്. അദ്ദേഹം ജീവിക്കുന്നത് തന്നെ നാടകത്തിനാണെന്ന് പറയുന്നതിൽ അതിശയോക്തിയൊന്നുമില്ല.

പ്രതികൂല സാഹചര്യം മൂലം കോളജ് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല. പക്ഷേ, നാടകമെന്ന ലോകത്തു നിന്നും അറിവുകളേറെ നേടി.

ഏകാങ്ക നാടകം, അഞ്ച് മിനിറ്റ് നാടകം, ബസ് സ്റ്റോപ്പ് നാടകം തുടങ്ങി ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

ബഷീറിന്റെ മതിലുകൾ നാടകമാക്കിയപ്പോൾ കെ.പി.എ.സി. ലളിതയ്ക്കൊപ്പം അഭിനയിക്കാനായത് അവി സ്മരണീയമായ അനുഭവമാണ്.

ഒരു പത്ര ഏജന്റായി നാല് പതിറ്റാണ്ട് ജോലി ചെയ്തിട്ടുണ്ട്. എങ്കിലും ആ പരിമിതിയിൽ നിന്നുകൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങിയിട്ടുണ്ട്. നന്നെ ചെറുപ്പത്തിൽത്തന്നെ.

ശ്രീബുദ്ധനോടും ബുദ്ധദർശനങ്ങളോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു ബുദ്ധഗയ സന്ദർശിക്കാൻ കഴിഞ്ഞതാണ് ജീവിതത്തിലെ പരമഭാഗ്യമായി കണക്കാക്കുന്നത്.

മൂത്ത പുത്രന് ഗൗതമനെന്ന പേരിട്ടിട്ടും അടങ്ങിയില്ല അഭിനിവേശം. രണ്ടാമത്തെ പുത്രന് സിദ്ധാർത്ഥ് എന്ന പേരിട്ടു.

ഒരിടതുപക്ഷക്കാരനായ ചാമുണ്ണിയുടെ മൂത്ത മകന് വധുവായി വന്നത് ഒരു കോൺഗ്രസ് കുടുംബത്തിലെ സോണിയ എന്ന പെൺകുട്ടിയാണ് സോണിയ ഗാന്ധിയോടുള്ള ആദരവ് നിമിത്തമാണ് ആ പേര് വച്ചത്.

ചാമുണ്ണിയുടെ രണ്ടാമത്തെ മകനും ഒരു കോൺഗ്രസ് കുടുംബത്തിൽ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. രാജീവ് രാഹുൽ എന്നാണ് ഭാര്യയുടെ സഹോദരന്മാരുടെ പേരുകൾ.

എന്നാൽ ഒരന്താരാഷ്ട്ര പ്രശസ്തയായ പേരുകാരിയും ചാമുണ്ണിയുടെ കുടുംബത്തിലുണ്ട്. അതേ, ഗൗതമൻ - സോണിയ ദമ്പതികളുടെ മകളുടെ പേര് മലാല എന്നാണ്

ആരോഗ്യ പ്രശ്നങ്ങൾ കാരണം പത്ര വിതരണം നിർത്തലാക്കിയ ചാമുണ്ണിക്ക് കലാകാരന്മാർക്കുള്ള പെൻഷൻ മാത്രമാണ് ഇപ്പോൾ ഏക വരുമാന മാർഗം.

നാടകത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന ചാമുണ്ണിക്ക് ഒരാഗ്രഹമെയുള്ളൂ; മരിക്കുന്നത് വരെ അഭിനയിക്കണം.

Diese Geschichte stammt aus der July 30, 2023-Ausgabe von MANGALAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 30, 2023-Ausgabe von MANGALAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANGALAMAlle anzeigen
പണം രണ്ടുവിധം
MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time-read
1 min  |
August 28 ,2023
ആരാണ് അവകാശി..?
MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time-read
1 min  |
August 28 ,2023
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time-read
2 Minuten  |
August 28 ,2023
അലസത മാറ്റി കർമ്മനിരതനാകുക
MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time-read
1 min  |
August 28 ,2023
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time-read
1 min  |
August 28 ,2023
കാക്കിക്കുള്ളിലെ കലാഹൃദയം
MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time-read
1 min  |
August 28 ,2023
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time-read
1 min  |
August 21 ,2023
ഓണം വന്നു
MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time-read
1 min  |
August 21 ,2023
പാചകം
MANGALAM

പാചകം

PACHAKAM

time-read
1 min  |
August 21 ,2023
പൊരുതാം ഓട്ടിസത്തിനെതിരെ
MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time-read
3 Minuten  |
August 21 ,2023