ആരാണ് മുഖ്യശത്രു?
Keralasabdam|April 16-30, 2024
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
അഡ്വ . എം. മനോഹരൻ പിള്ള
ആരാണ് മുഖ്യശത്രു?

ആരാണ് സ്വന്തം ശത്രു എന്നുകണ്ടുപിടിക്കാനുള്ള ഇൻഡ്യയിലെ രാഷ്ട്രീയപ്പാർട്ടികളുടെ യാത്രയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1947 ൽ ഭാരതം സ്വതന്ത്രാകുന്നതിന് മുമ്പ് പൊതുമുഖ്യശത്രു ബ്രിട്ടീഷുകാരായിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വത്തെപ്പറ്റിയും കോളനിവാഴ്ചകളെക്കുറിച്ചും കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും തമ്മിൽ വിശകലന വിവാദങ്ങളുണ്ടായിട്ടുണ്ട്.

ശക്തികൂടിയവനെതിരെ ശക്തിയില്ലാത്തവർ ഒന്നിച്ചുകൂടാൻ കണ്ടെത്തുന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ശക്തി കൂടിയവനിടുന്ന പേരാണ് മുഖ്യ ശത്രു. കേരളത്തിൽ മുഖ്യശത്രുവിനെ തോൽപ്പിക്കാൻ കണ്ടുപിടിച്ച തന്ത്രത്തിന്റെ പേരാണ് ഐക്യമുന്നണി.

1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നീരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടം വച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു. ഇന്ന് ആന്ധ്രയിലും ബീഹാറിലും രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഇന്റക്സ് സി.പി.ഐ(എം.എൽ)നെ ക്കാൾ താഴെയാണെന്നുള്ളത് ചരിത്രം വരുത്തിയ കാലചക്രത്തിന്റെ ഒരു ഭ്രമണകഥ.

1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടി അധികാരത്തിലെത്തുമ്പോൾ കേരളത്തിൽ രണ്ടു പ്രശ്നങ്ങളുണ്ടായി. ഒന്ന് കമ്മ്യൂണിസ്റ്റുകാരും, മറ്റൊന്ന് കമ്മ്യൂണിസ്റ്റ് വിരോധികളായ കമ്മ്യൂണിസ്റ്റ് വിരുദ്ധരും. കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധരും വിരോധികളും ആസൂത്രണം ചെയ്ത വിമോചന സമരത്തിൽ ജാതി സമുദായ ശക്തികളും ക്രിസ്ത്യൻ, മുസ്ലീം മതമേലധ്യക്ഷന്മാരും ചേർന്നതോടെ ക്രമസമാധാനം തകർന്നതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെ ദൽഹിയിലെ ജവഹർലാൽ നെഹ്റു സർക്കാർ പിരിച്ചുവിട്ടു.

പി.എസ്.പിയും കോൺഗ്രസും മുസ്ലീം ലീഗും ചേർന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി 1960 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. കോൺഗ്രസുകാർ മുഖ്യശത്രുവായ കമ്മ്യൂണിസ്റ്റുകാരെ തോൽപ്പിച്ച് അധികാരം പിടിച്ചുപറ്റി.

Diese Geschichte stammt aus der April 16-30, 2024-Ausgabe von Keralasabdam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 16-30, 2024-Ausgabe von Keralasabdam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KERALASABDAMAlle anzeigen
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
Keralasabdam

ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ

നേരിന് നേരേ ...

time-read
3 Minuten  |
April 16-30, 2024
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
Keralasabdam

'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ

തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.

time-read
4 Minuten  |
April 16-30, 2024
ആരാണ് മുഖ്യശത്രു?
Keralasabdam

ആരാണ് മുഖ്യശത്രു?

1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.

time-read
3 Minuten  |
April 16-30, 2024
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
Keralasabdam

താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ

സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു

time-read
7 Minuten  |
June 01-15, 2023
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
Keralasabdam

പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും

തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.

time-read
4 Minuten  |
June 01-15, 2023
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
Keralasabdam

സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?

തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.

time-read
2 Minuten  |
June 01-15, 2023
അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?
Keralasabdam

അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?

കെ. പത്മകുമാറിന് സാദ്ധ്യത ഏറുന്നു | ന്യൂനപക്ഷ പ്രീണനം പാരയാകുമോ ?

time-read
5 Minuten  |
May 1-15, 2023
ഇന്ത്യൻ സർക്കസിന്റെ കുലപതി
Keralasabdam

ഇന്ത്യൻ സർക്കസിന്റെ കുലപതി

ജെമിനി ശങ്കരേട്ടൻ വിടവാങ്ങിയപ്പോൾ

time-read
3 Minuten  |
May 1-15, 2023
പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി
Keralasabdam

പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി

സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടുതൽ കരുത്തോടെ

time-read
3 Minuten  |
May 1-15, 2023
കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?
Keralasabdam

കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?

കർണാടകത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ

time-read
2 Minuten  |
May 1-15, 2023