മരണസംഖ്യ ഉയർന്നേക്കും ആശങ്കയുണ്ടാക്കുന്നതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ്
ഇംഫാൽ: ബുധനാഴ്ച മുതൽ ആളിക്കത്തിയ മണിപ്പൂർ കലാപത്തിൽ 54 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അനൗദ്യോഗിക കണക്കനുസരിച്ച് മരിച്ചവരുടെ എണ്ണം നൂറിലേറെയായി വർധിക്കാനാണ് സാധ്യത. 200ലേറെ പേർക്ക് പരിക്കുമുണ്ട്. തലസ്ഥാനമായ ഇംഫാലിലും പരിസരത്തും ശനിയാഴ്ച പൊതുവേ സമാധാനപരമായതിനാൽ കടകളും ചന്തകളും തുറന്നുപ്രവർത്തിച്ചു. കനത്ത സുരക്ഷാവലയ ത്തിലാണെങ്കിലും ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങാനായി അങ്ങാടിയിലെത്തി. മലമ്പ്രദേശങ്ങളിൽ സ്ഥിതി ശാന്തമായിട്ടില്ല.
Diese Geschichte stammt aus der May 07, 2023-Ausgabe von Madhyamam Metro India.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 07, 2023-Ausgabe von Madhyamam Metro India.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
രാജസ്ഥാൻ റോയൽസിനും പ്ലേ ഓഫില്ല മുംബൈക്ക് ജയം
ഹൈദരാബാദിനെ തോൽപിച്ചത് എട്ട് വിക്കറ്റിന് കാമറൂൺ ഗ്രീനിന് സെഞ്ച്വറി (47 പന്തിൽ 100)
2000 രൂപ നോട്ട് മാറാനും നിക്ഷേപിക്കാനും തിരിച്ചറിയൽ രേഖ വേണ്ട
നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
പത്തുപേർക്ക് ഉയിരേകിയ സാരംഗിന് അന്ത്യാഞ്ജലി
എ പ്ലസ് നേട്ടമറിയാതെ മടക്കം; അന്ത്യയാത്ര കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞ്
റഷ്യക്കെതിരെ കൂടുതൽ ഉപരോധവുമായി ജി7
അന്താരാഷ്ട്രീയം
2026 ലോകകപ്പിന് 'സിംപിൾ' ലോഗോ
അത്ര പോരെന്ന് ആരാധകർ
ഊട്ടി പുഷ്പോത്സവത്തിന് തുടക്കം
പ്രദർശനം അഞ്ച് ദിവസം
ജനവാസമേഖലയിൽ രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണം; മൂന്നു മരണം
പ്രതിഷേധവുമായി നാട്ടുകാർ ശബരിമലപാത മണിക്കൂറുകളോളം ഉപരോധിച്ചു
സഞ്ചാരികൾ നിരാശയോടെ മടങ്ങുന്നു
കുറുവ ദ്വീപിലെ നിയന്ത്രണം
മണിപ്പുർ കൊലക്കളം
54 മൃതദേഹങ്ങൾ കണ്ടെത്തി
കിരീടം ചൂടി ചാൾസ് മൂന്നാമൻ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യയും സംബന്ധിച്ചു