കുട്ടിക്കാലത്തെ നല്ലോണം
ഓണത്തിന്റെ നല്ലോർമകൾ തെളിഞ്ഞുനിൽക്കുന്നത് കുട്ടിക്കാലത്തായിരുന്നു. ചെറുപ്പത്തിലെ ഓണമായിരുന്നു ശരിക്കും ആഘോഷം. അച്ഛന് ജോലി ഡൽഹിയിലായിരുന്നപ്പോൾ കുറച്ചു നാൾ ഞങ്ങളും അവിടെയായിരുന്നു താമസം. അച്ഛൻ വിദേശത്തുപോയപ്പോൾ ഞാനും അമ്മയും അനിയനും നാട്ടിൽ വന്ന് താമസമാക്കി. ഞാൻ അന്ന് നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു. ആ സമയത്ത് നടത്തിയ ഓണാഘോഷമായിരുന്നു ശരിക്കും ആസ്വദിച്ച് ആഘോഷിച്ച ഓണം. പത്തു ദിവസം ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂ, മുക്കുറ്റിപ്പൂ ഒക്കെ കൊണ്ട് അമ്മൂമ്മയുടെ കൂടെയിരുന്ന് പൂക്കളമിടും. അപ്പൂപ്പൻ മണ്ണുകൊണ്ട് ഓണത്തപ്പനെ ഉണ്ടാക്കിവെക്കും. ഡൽഹി താമസകാലത്ത് അതൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. ഓണക്കോടിയായി പട്ടുപാവാടയും ബ്ലൗസും തരുമായിരുന്നു. അന്നത്തെ ഓണാഘോഷങ്ങൾക്കും ഓണക്കോടികൾക്കും ഭംഗിയേറെയായിരുന്നു.
Diese Geschichte stammt aus der September 08, 2022-Ausgabe von Madhyamam Metro India.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 08, 2022-Ausgabe von Madhyamam Metro India.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
രാജസ്ഥാൻ റോയൽസിനും പ്ലേ ഓഫില്ല മുംബൈക്ക് ജയം
ഹൈദരാബാദിനെ തോൽപിച്ചത് എട്ട് വിക്കറ്റിന് കാമറൂൺ ഗ്രീനിന് സെഞ്ച്വറി (47 പന്തിൽ 100)
2000 രൂപ നോട്ട് മാറാനും നിക്ഷേപിക്കാനും തിരിച്ചറിയൽ രേഖ വേണ്ട
നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
പത്തുപേർക്ക് ഉയിരേകിയ സാരംഗിന് അന്ത്യാഞ്ജലി
എ പ്ലസ് നേട്ടമറിയാതെ മടക്കം; അന്ത്യയാത്ര കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞ്
റഷ്യക്കെതിരെ കൂടുതൽ ഉപരോധവുമായി ജി7
അന്താരാഷ്ട്രീയം
2026 ലോകകപ്പിന് 'സിംപിൾ' ലോഗോ
അത്ര പോരെന്ന് ആരാധകർ
ഊട്ടി പുഷ്പോത്സവത്തിന് തുടക്കം
പ്രദർശനം അഞ്ച് ദിവസം
ജനവാസമേഖലയിൽ രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണം; മൂന്നു മരണം
പ്രതിഷേധവുമായി നാട്ടുകാർ ശബരിമലപാത മണിക്കൂറുകളോളം ഉപരോധിച്ചു
സഞ്ചാരികൾ നിരാശയോടെ മടങ്ങുന്നു
കുറുവ ദ്വീപിലെ നിയന്ത്രണം
മണിപ്പുർ കൊലക്കളം
54 മൃതദേഹങ്ങൾ കണ്ടെത്തി
കിരീടം ചൂടി ചാൾസ് മൂന്നാമൻ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യയും സംബന്ധിച്ചു