സംവിധായകൻ ലാൽ ജോസിന്റെ യുട്യൂബ് ചാനൽ ഇന്നലെ കാണാനിടയായി. അദ്ദേഹം അതിൽ ധരിച്ചിരുന്ന ഉടുപ്പിൽ പലയിടത്തായി തനി മലയാളി' എന്ന് മുദ്രണം ചെയ്തിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഹിമാദ്രിയെ ഓർമ്മ വന്നു. എന്താണ് കാരണമെന്ന് വഴിയേ പറയാം. മലയാള ഭാഷയെ സ്നേഹിക്കുന്ന ആരുടെയും സ്നേഹത്തിന്റെ നേരവകാശിയായ ഈ പതിനേഴുകാരി പെൺ കുട്ടിയെ ഞാൻ പരിചയപ്പെടുന്നത് അവൾ മലപ്പുറം പുലാമന്തോൾ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. കൈരളി ടിവിയിലെ ബിജു മുത്തത്തിയാണ് എന്നോട് ഹിമാദ്രിയെപറ്റി പറഞ്ഞത്. ജീവിതമെഴുത്തിന്റെ കാര്യത്തിൽ ഒരേ ദിശയിൽ സഞ്ച രിക്കുന്നവരാണ് മുത്തത്തിയും ഞാനും. പ്രഫ. പന്മന രാമചന്ദ്രൻ നായരുടെ ശതാഭിഷേകത്തിന്റെ ഭാഗമായി മലയാള ഭാഷയുടെ പരിപോഷണത്തിനായി ഏർപ്പെടുത്തിയ നല്ലഭാഷ പുരസ്കാരത്തിന് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അർഹയായി നിൽക്കുകയായിരുന്നു അസമിൽ നിന്ന് കേരളത്തിൽ തൊഴിൽ തേടിയെത്തിയ കെട്ടിട നിർ മ്മാണ തൊഴിലാളി അഭിലാഷ് മാജിയുടെയും പുരോബിയുടെയും ഏക മകളായ ഹിമാദ്രി അന്ന്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നാം മുന്നോട്ട്' എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിലേക്കും അദ്ദേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ ആട്ടോഗ്രാഫ് വാങ്ങുന്നതിലേക്കുമെല്ലാം വളരുന്നതിനിടെ ഹിമാദ്രി അതേ പള്ളിക്കൂടത്തിലെ പ്ലസ് ടു പഠനം പൂർത്തിയാക്കിയിറങ്ങി.
Diese Geschichte stammt aus der April 28, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 28, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം