ഇഡി വേട്ടയുടെ പേരിൽ എങ്ങനെ വോട്ട് നേട്ടമുണ്ടാ ക്കാനാകുമെന്ന് ലോകസഭ തിരഞ്ഞെടുപ്പിന്റെ പടിവാ തിൽക്കൽവെച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന "തെരുവ് നാടകങ്ങളാണ് ഇപ്പോൾ ദേശീയ തലസ്ഥാനത്ത് അരങ്ങേ റുന്നത്. ഏറ്റവും ഒടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് കേന്ദ്ര ഏജൻസിയുടെ വലയിലായത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ പ്രതിയായി ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ എഎപി മാ ത്രമല്ല ഇന്ത്യ മുന്നണിയാകെ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. കെജ്രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷ ത്തിന്റെ ഐക്യത്തിനും ഒന്നിച്ചുള്ള പോരാട്ടത്തിനും വീണ് കിട്ടിയ ഒരവസരമാക്കി മാറ്റാനാണ് എഎപിയും കോൺഗ്രസും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഡൽഹി രാംലീല മൈതാനിയിലെ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി.
അറസ്റ്റ് എഎപിക്ക് നേട്ടമാകുമോ?
തിരഞ്ഞെടുപ്പ് തൊട്ട് മുന്നിൽ നിൽക്കുമ്പോഴും എഎ പിയുടെ എല്ലാമെല്ലാമായ പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ നേതാവിനെ അറസ്റ്റിലാകുമ്പോൾ അത് സഹതാപ തരംഗമായി മാറുമോയെന്ന് സംശയിക്കു ന്നവരുടെ കൂട്ടത്തിൽ ബി.ജെ.പി നേതാക്കളുമുണ്ട്. "ഞാനും കെജ്രിവാൾ" എന്ന മുദ്രാവാക്യമുയർത്തി ആം ആദ്മി പാർട്ടി നടത്തുന്ന കാമ്പയിനും മറ്റ് സമരപരിപാടികളും ഏറ്റവും കുറഞ്ഞത് ഡൽഹി നിവാസികളിലെങ്കിലും സ്വാ ധീനം ചെലുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എഎപി കോൺഗ്രസ് നേതൃത്വങ്ങൾ. സാധാരണക്കാർക്ക് നേട്ടങ്ങൾ ഉറപ്പ് വരുത്തിയ മൊഹല്ല ക്ലിനിക്കുകൾ പോലുള്ള സർക്കാർ പദ്ധതികൾ ഡൽഹി വോട്ടർമാരുടെ മനസ്സിൽ സജീവമാക്കി നിർത്താനായി ഇഡിയുടെ കസ്റ്റഡിയിൽ കഴിയുമ്പോഴും ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട ഉത്തരവുകളിറക്കാൻ അര വിന്ദ് കെജ്രിവാൾ ശ്രമിക്കുന്നത് ഈ ഉദ്ദേശം ലക്ഷ്യമിട്ടാണ്. എന്തായാലും ലോ കസഭ തിരഞ്ഞെടുപ്പിൽ ഡൽഹി മുഖ്യ മന്ത്രിയുടെ അറസ്റ്റ് നേട്ടമാക്കി മാറ്റാൻ കഴിയുമെന്ന വിശ്വാസവുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യ മുന്നണി നേതാക്കൾ.
Diese Geschichte stammt aus der March 31, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 31, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം