ചെടികളെ കുള്ളൻമരങ്ങളായി വളർത്തിയെടുക്കുന്ന ബോൺസായ് എന്ന കലാവൈഭവം നമുക്കു പരിചിതമാണ്. നൂറ്റാണ്ടുകളുടെ പ്രായം തോന്നു ന്ന കുള്ളൻ ആൽമരം ഉൾപ്പെടെ ഒട്ടേറെ ബോൺസായ് സൃഷ്ടികൾ പലരുടെയും പൂന്തോട്ടങ്ങളെ അലങ്കരിക്കു ന്നുണ്ട്. വർഷങ്ങൾ പിന്നിടുംതോറും ഓരോ ബോൺസായ് മരത്തിന്റെയും ഭംഗിയും മൂല്യവും വർധിച്ചുവരും. അത്രയെളുപ്പമല്ല ബോൺസായ് ഒരുക്കൽ. കലയും കരവിരുതും ഒപ്പം ക്ഷമയും ഒത്തുചേരുമ്പോഴാണ് ഒന്നാന്തരം ബോൺ സായ് രൂപപ്പെടുന്നത്. തൃശൂർ ചേർപ്പ് വട്ടക്കുഴി വീട്ടിൽ ദീപക് ജോണിന്റെ ബോൺസായ് സൃഷ്ടികൾ ഓരോന്നും ഇങ്ങനെ ദീർഘകാലത്തെ ക്ഷമാപൂർവമായ കലാവിരു തിന്റെ സാക്ഷ്യങ്ങൾ.
Diese Geschichte stammt aus der April 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ