മലപ്പുറം കരുവാരക്കുണ്ട് മഞ്ചേരിപ്പറമ്പിൽ വിജയൻ 22 വർഷം മുൻപ് പഴവർഗങ്ങൾ ശേഖരിച്ചു തുടങ്ങുമ്പോൾ കേരളത്തിൽ വിദേശ പഴങ്ങളുടെ കൃഷി ട്രെൻഡായി മാറിയിരുന്നില്ല. വ്യത്യസ്ത ഇനം പഴങ്ങൾ കഴിക്കാനുള്ള ഇഷ്ടം മൂലം അവയുടെ തൈകൾ ശേഖരിച്ചു നടുകയായിരുന്നു വിജയൻ. വീട്ടുവളപ്പിലും കൃഷിയിടത്തിലുമൊക്കെ ഇപ്പോൾ ഫലവർഗങ്ങളാണേറെ. നാടനും വിദേശിയുമായി നൂറ്റൻപതോളം പഴവർഗങ്ങളുടെ ഉടമയാണ് അദ്ദേഹം. ബർമീസ് ഗ്രേപ് മുതൽ പാക്കിസ്ഥാൻ മൾബറി വരെ, ആഫ്രിക്കൻ പിസ്ത മുതൽ ഓസ്ട്രേലിയൻ ചെറി വരെ, ഷുഗർ ആപ്പിൾ മുതൽ അസായ് ബെറി വരെ ഇക്കൂട്ടത്തിലുണ്ട്. കരുവാരക്കുണ്ടിലെ കാലാവസ്ഥയിൽ ഏറക്കുറെ എല്ലാ പഴവർഗങ്ങളും നല്ല രീതിയിൽ ഉൽപാദനം നൽകുന്നുമുണ്ട്. ഇത്രയധികം പഴവർഗങ്ങളുള്ളതിനാൽ ആണ്ടിൽ 12 മാസവും ഏതെങ്കിലും ഒരു പഴം വിളവെടുക്കാനുണ്ടാകും. വിജയൻ പറഞ്ഞു.
Diese Geschichte stammt aus der February 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ