പണ്ട് സ്കൂളുകൾക്കു സമീപമുള്ള പെട്ടിക്കടകളിൽ വെളുത്ത കടലാസിൽ പൊതിഞ്ഞ ഒരു മിഠായി ഉണ്ടായിരുന്നു! എത്ര തിന്നാലും തീരാത്ത വല്ലാത്തൊരു മധുര മിഠായി! അതായിരുന്നു അമ്മായി മിഠായി!' വെന്ത വെളിച്ചെണ്ണയുടെ അടിയിലൂറുന്ന കൽക്കനിൽ നാടൻ ശർക്കര ചേർത്തായിരുന്നത്ര നിർമാണം. പെട്ടിക്കടകൾ ഇല്ലാതാകുകയും ഷോപ്പിങ് മാളുകൾ നാടുനീളെ പെരുകുകയും ചെയ്തതോടെ ഇത്തരം ഗ്രാമീണരുചികൾ നാവിൽനിന്നു മാഞ്ഞുപോയതിൽ അദ്ഭുതമില്ല.
അമ്മായി മിഠായിക്കും മുൻപ്, തേങ്ങാപ്പീര മിഠായിയും ചുട്ട തേങ്ങയും കരിക്കിൻ വെളളവുമൊക്കെ പൂരപ്പറമ്പുകളിൽ അനുരാഗ മധുരം വിതറിയിരുന്നു. ഈർക്കിലിച്ചൂലും ചൂട്ടുകറ്റയും കോഞ്ഞാട്ടയും ഓലപ്പ ന്തും ഓലപ്പീപ്പിയും ഓലവട്ടിയും കൊട്ടത്തേങ്ങയുമൊക്കെ നാട്ടുചന്തകളിൽ കിട്ടുമായിരുന്നു. കേരോൽപന്ന വൈവിധ്യവൽക്കരണം പണ്ടേയുണ്ടായിരുന്നു എന്നു സാരം.
Diese Geschichte stammt aus der November 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ