രാജ്യത്തെ തൊഴിൽ സേനയുടെ 43 ശതമാനം പേരും പണിയെടുക്കുന്നത് കാർഷികമേഖലയിൽ. എന്നാൽ ദേശീയ വരുമാനത്തിൽനിന്നു ഈ മേഖലയ്ക്കു കിട്ടുന്നത് വെറും 17 ശതമാനം സംസ്ഥാനത്തെ തൊഴിൽസേനയിൽ 19 ശതമാനം മാത്രമേ കൃഷിയെ ആശ്രയിക്കുന്നുള്ളു. സംസ്ഥാന വരുമാനത്തിൽ നിന്നു കാർഷികമേഖലയ്ക്കു കിട്ടുന്നതു വെറും 9 ശതമാനവും. ജനസംഖ്യയുടെ 19 ശതമാനം പേർക്ക് സംസ്ഥാന വരുമാനത്തിന്റെ വെറും 9 ശതമാനം മാത്രം ലഭിക്കുന്നതും അസമത്വം തന്നെ. കാർഷികമേഖലയിൽ പണിയെടുക്കുന്നവർക്ക് ഇതര മേഖലകളിൽ ജോലി ചെയ്യുന്നവരുടെ പകുതി വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ എന്നും കണക്കുകൾ. ഈ പശ്ചാത്തലത്തിൽ വേണം ഈ വർഷത്തെ കേരളബജറ്റ് വിലയിരുത്താൻ.
കാർഷികമേഖലയിൽ
കേരളം 2023-24 ലെ ബജറ്റിൽ കൃഷിക്കു വകയിരുത്തിയിട്ടുള്ളത് 371.71 കോടി രൂപയാണ്. ഇത് ആകെയുള്ള വാർഷിക ബജറ്റിന്റെ 6.41 ശത മാനം മാത്രം. സംസ്ഥാനത്തെ പ്രധാന വിളയായ റബർ10 വർഷത്തിലേറെയായി കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ബജറ്റിൽ 500 കോടി രൂപയായിരുന്നു റബർ കർഷകരെ സഹായിക്കുന്നതിനുള്ള സബ്സിഡി. ഇത്തവണ ഇത് 600 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്.
Diese Geschichte stammt aus der March 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ