പച്ചക്കറി എസ്റ്റേറ്റിലെ പയ്യൻ മാനേജർ
KARSHAKASREE
|October 01, 2022
സൽകൃഷിയിലൂടെ സ്വന്തം മേൽനോട്ടത്തിൽ ഉൽപാദിപ്പിച്ച പച്ചക്കറികളുടെ വിതരണശൃംഖലയും ബ്രാൻഡുമായി ചാക്കോയുടെ അഗ്രിബിസിനസ് ഫിലിപ് ചാക്കോ ലക്കിടി, പാലക്കാട് 9847243658
മുണ്ടക്കയത്തെ എസ്റ്റേറ്റിൽ ബർ മുഡയും ടീ ഷർട്ടും സൺഗ്ലാസുമൊക്കെ ധരിച്ച് റബർ മരങ്ങൾക്കിടയിലൂടെ ബുള്ളറ്റ് ഓടിച്ചു നടക്കാമായിരുന്നു. മാസംതോറും അക്കൗണ്ടിൽ നല്ല തുക ശമ്പളമായി എത്തുമായിരുന്നു .എന്നിട്ടും എംബിഎക്കാരനായ ഫിലിപ് ചാക്കോ മുഹമ്മയിലെ പഞ്ചാരമണലിലേക്കു വന്നത് പ്ലാന്റേഷൻ ഉദ്യോഗം മടുത്തിട്ടല്ല, മറിച്ച്, വേറിട്ട ഒരു എസ്റ്റേറ്റ് സൃഷ്ടിക്കാനുള്ള ആഗ്രഹത്തോടെയാണ്. പച്ചക്കറി എസ്റ്റേറ്റ് എന്നു കേട്ടപ്പോൾ വീട്ടുകാരും നാട്ടുകാരുമൊക്കെ മൂക്കത്തു വിരൽ വച്ചു പോയി. എതിർപ്പുകൾ തുടരുമ്പോഴും കുറഞ്ഞത് നൂറേക്കറില്‍ പച്ചക്കറിത്തോട്ടം സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ചാക്കോ. സ്വന്തം കൃഷിയിടത്തില്‍ ഉല്‍പാദിപ്പിച്ച സേഫ് ടു ഇറ്റ് പച്ചക്കറി പ്യൂവര്‍ ഹാര്‍വെസ്റ്റ് എന്ന ബ്രാന്‍ഡില്‍ കേരളമെമ്പാടും വിതരണം ചെയ്യുകയാണ് ലക്ഷ്യം. സല്‍കൃഷിരീതിയില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറി മാത്രമാണ് ഇപ്രകാരം വില്ക്കുകയെന്നു ചാക്കോ പറയുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കഞ്ഞിക്കുഴിയില്‍ 3 വര്‍ഷം മുന്‍പ് കേരളത്തിലാരും അതുവരെ ചിന്തിക്കാത്ത വിധത്തില്‍ 36 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു തുടക്കം. വേനല്‍ കൃഷി മാത്രം സാധ്യമായ ചേര്‍ത്തലയിലെ ചൊരിമണലില്‍ കേവലം 5 മാസത്തിനകം 56 ടണ്‍ പച്ചക്കറി ഉല്‍പാദിപ്പിച്ച് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ നേടി. മുതല്‍മുടക്കിയ ഏകദേശം18ലക്ഷം രൂപ ആദ്യവിളവെടുപ്പില്‍ തന്നെ തിരിച്ചുകിട്ടുകയും ചെയ്തു. അത് പോരല്ലോ. അധ്വാനത്തിന്റെ കൂലിയും മുതല്‍മുടക്കിനു ലാഭവും വേണ്ടേ? വര്‍ഷം 2 കൃഷിയെങ്കിലും ചെയ്താലേ ലാഭം കിട്ടു. ചേര്‍ത്തലയിലെ സാഹചര്യം അത്ര സുഖകരമായിരുന്നില്ല. വേനൽകൃഷി മാത്രമേ സാധ്യമാകൂ. ഉല്പാദനക്ഷമത ശരാശരി 3 ടൺ മാത്രം കാലാവസ്ഥയും ഭൂപ്രകൃതിയും മാത്രമല്ല, സാമൂഹിക സാഹചര്യവും പ്രതികൂലം. മല്ലിടാൻ നിൽക്കാതെ ചാക്കോ വണ്ടികയറി പാലക്കാട് ജില്ലയിലേക്ക്. അവിടെ തികച്ചും വ്യത്യസ്ത സാഹചര്യമായിരുന്നു. ഭാരതപ്പുഴയുടെ തീരത്ത് 30 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തു. നല്ല മണ്ണ്, പച്ചക്കറിക്കു യോജിച്ച കാലാവസ്ഥ, ആവശ്യാനുസരണം വെള്ളം, സൗഹൃദ മനോഭാവമുള്ള നാട്ടുകാർ. തൃശൂർ പാലക്കാട് അതിർത്തിയിലെ ലക്കിടിയിൽ ചാക്കോ തന്റെ പച്ചക്കറി പ്ലാന്റേഷൻ ഉറപ്പിച്ചു. രണ്ടാം ഘട്ടമായി മലപ
Diese Geschichte stammt aus der October 01, 2022-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size

