Versuchen GOLD - Frei
കഥയുടെ സുവിശേഷം
Manorama Weekly
|October 18,2025
വഴിവിളക്കുകൾ

കോട്ടയത്തിനടുത്ത് ചിങ്ങവനത്തെ പേരുകേട്ട കാളിയാങ്കൽ തറവാട്ടിലെ അംഗം. അച്ഛൻ പോൾ ഇലക്ട്രിസിറ്റി ബോർഡിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ മറിയം. എനിക്ക് രണ്ടു സഹോദരിമാർ.
അമ്മ ഇളയ അനിയത്തിയെ ഗർഭം ധരിച്ചിരുന്ന കാലത്ത് അച്ഛൻ മരിച്ചു. എനിക്കന്ന് മൂന്നു വയസ്സ്. അച്ഛൻ മരിച്ചതോടെ തറവാട്ടിൽ അമ്മയ്ക്ക് ഒരു ജോലിക്കാരിയുടെ സ്ഥാനം മാത്രമായി.
കുട്ടിയായിരുന്നപ്പോൾത്തന്നെ ഞാൻ എഴുതിത്തുടങ്ങി. പരുമല പള്ളിപ്പെരുന്നാളിന് നസ്രാണി വീടുകളിൽ നിന്ന് നെയ്യപ്പം ചുട്ട് പള്ളിയിൽ കൊടുത്തുവിടുന്ന ഒരു ചടങ്ങുണ്ടായിരുന്നു അന്ന്. അങ്ങനെ ഒരിക്കൽ നെയ്യപ്പം എനിക്കുമാത്രം ആരും തന്നില്ല.
ഞാനന്ന് ചെറിയ കുട്ടിയായിരുന്നു. അതിൽ പ്രതിഷേധിച്ച് വീടിന്റെ പിൻവശത്തെ കുമ്മായം തേച്ച ഭിത്തിയിൽ പൊള്ളി വീർത്തു നിൽക്കുന്ന കുമ്മായം കൊണ്ട് ഞാൻ നെയ്യപ്പത്തിനെ ഓർമിപ്പിക്കുന്ന രൂപങ്ങളുണ്ടാക്കി. ഭിത്തി നിറയെ നെയ്യപ്പങ്ങൾ. അതാണ് എന്റെ ആദ്യ കലാസൃഷ്ടി.
Diese Geschichte stammt aus der October 18,2025-Ausgabe von Manorama Weekly.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Manorama Weekly

Manorama Weekly
പേരു വന്നവഴി
കഥക്കൂട്ട്
2 mins
October 18,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട താറാവ് റോസ്റ്റ്
1 mins
October 18,2025

Manorama Weekly
നായ്ക്കളുടെ അനാവശ്യ ശീലങ്ങൾ
പെറ്റ്സ് കോർണർ
1 min
October 18,2025

Manorama Weekly
കഥയുടെ സുവിശേഷം
വഴിവിളക്കുകൾ
1 mins
October 18,2025

Manorama Weekly
ഫൊറൻസിക് ഓഫിസർ ആഭ്യന്തര കുറ്റവാളിയിൽ
നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലേക്കിറങ്ങുന്നത്
2 mins
October 11,2025

Manorama Weekly
പത്രപ്പേരുകൾ
കഥക്കൂട്ട്
2 mins
October 11,2025

Manorama Weekly
പൂച്ച കണ്ണടച്ച് പാൽ കുടിക്കില്ല
പെറ്റ്സ് കോർണർ
1 min
October 11,2025

Manorama Weekly
കള്ളനും ന്യായാധിപനും
വഴിവിളക്കുകൾ
1 mins
October 11,2025

Manorama Weekly
യുപിഐ ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ വേണം
സൈബർ ക്രൈം
2 mins
October 04, 2025

Manorama Weekly
നായ്ക്കളിലെ പെരുമാറ്റ വൈകല്യങ്ങൾ
പെറ്റ്സ് കോർണർ
1 min
October 04, 2025
Listen
Translate
Change font size