സവ്യസാചി
Manorama Weekly|January 06,2024
കഥക്കൂട്ട് 
തോമസ് ജേക്കബ്
സവ്യസാചി

ഇന്നു പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. അറുപതുകളുടെ ആദ്യംവരെ മലയാളപത്രങ്ങളുടെ ഒന്നാം പേജിൽ വരുന്ന ഒരു വാർത്താ കേന്ദ്രമായിരുന്നില്ല കോഴിക്കോട്. അന്ന് ഒരൊറ്റ ജില്ലയായിരുന്ന മലബാറിന്റെ ആസ്ഥാനമായിരുന്നു കോഴിക്കോടെങ്കിലും അവിടെനിന്ന് ഒന്നാം പേജിന് അർഹമായ വാർത്തകൾ ഉണ്ടാകുമായിരുന്നില്ല.

ഇതിനൊരു മാറ്റം വരുത്തി കോഴിക്കോടിനെ ഒന്നാം പേജിലേക്കു കൊണ്ടുവന്നതു ചേർപ്പ്- പുത്തൻപീടിക ബെൽറ്റിൽ നിന്ന് 1964 ൽ കോഴിക്കോടു ലേഖകരായി വന്ന മൂന്നു പേരാണ്. പി. അരവിന്ദാക്ഷൻ (ഇന്ത്യൻ എക്സ്പ്രസ്), എൽ. സുബ ണ്യം (പിടിഐ-രണ്ടും ചേർപ്പുകാർ). കെ.ആർ.ചുമ്മാർ (പുത്തൻപീടിക.

രണ്ടു വമ്പൻ വാർത്തകൾ ദേശീയ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടായിരുന്നു, അരവിന്ദാക്ഷന്റെ കോഴിക്കോട്ടേക്കുള്ള വരവ്. 1953ൽ പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന ഒരു സ്കൂളിന്റെ കെട്ടിടം തകർന്നു വീണ് മധുരയിൽ അൻപത്തഞ്ചോളം കുട്ടികൾ മരിച്ചു. പഴക്കമുള്ള സ്കൂൾ കെട്ടിടം ഒരു തീവണ്ടി കടന്നുപോയപ്പോൾ ഇടിഞ്ഞു വീഴുകയായിരുന്നു.

ഇന്നു വിശ്വസിക്കാൻ പ്രയാസമാണങ്കിലും അന്നു റിപ്പോർട്ടിങ്ങും എഡിറ്റോറിയലും രണ്ടു സ്വതന്ത്ര വകുപ്പുകളെപ്പോലെയാണു പ്രവർത്തിച്ചിരുന്നതെന്ന് അരവിന്ദാക്ഷൻ പറഞ്ഞിട്ടുണ്ട്. ലേഖകൻമാർ എഴുതിത്തരുന്നതു പത്രത്തിൽ കൊടുക്കുക മാത്രമായിരുന്നു പത്രാധിപന്മാരുടെ ജോലി. അല്ലാതെ റിപ്പോർട്ട് രൂപപ്പെടുത്തുന്നതിൽ പത്രാധിപന്മാർക്ക് ഒരു പങ്കും ഇല്ലായിരുന്നു.

Diese Geschichte stammt aus der January 06,2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der January 06,2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കൂൺ ഉരുളക്കിഴങ്ങ് പക്കാവട

time-read
1 min  |
June 08,2024
ഹൃദയഹാരിയായ ചിത്രകഥ
Manorama Weekly

ഹൃദയഹാരിയായ ചിത്രകഥ

സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

time-read
4 Minuten  |
June 08,2024
കേൾക്കാൻ വയ്യല്ലോ
Manorama Weekly

കേൾക്കാൻ വയ്യല്ലോ

കഥക്കൂട്ട്

time-read
2 Minuten  |
June 08,2024
സഞ്ചാരിയും ശാന്താറാമും
Manorama Weekly

സഞ്ചാരിയും ശാന്താറാമും

വഴിവിളക്കുകൾ

time-read
1 min  |
June 08,2024
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
Manorama Weekly

അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി

40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.

time-read
2 Minuten  |
June 01, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മുട്ട സ്റ്റു

time-read
1 min  |
June 01, 2024
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
Manorama Weekly

ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം

ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.

time-read
5 Minuten  |
June 01, 2024
എന്നിട്ടും കണ്ടില്ല
Manorama Weekly

എന്നിട്ടും കണ്ടില്ല

കഥക്കൂട്ട്

time-read
1 min  |
June 01, 2024
ആദ്യം കിട്ടിയ താജ്മഹൽ
Manorama Weekly

ആദ്യം കിട്ടിയ താജ്മഹൽ

വഴിവിളക്കുകൾ

time-read
2 Minuten  |
June 01, 2024
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
Manorama Weekly

മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ

ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

time-read
1 min  |
May 25,2024