എൻബിഎൽ അറിവിൻ പൊരുൾ
ENTE SAMRAMBHAM
|September 2024
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
-
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ക്യാമ്പസുകൾ. വായിക്കാനും റഫർ ചെയ്യാനും വിശ്വസാഹിത്യ കൃതികളാൽ സമ്പന്നമായ ലൈബ്രറികൾ. പ്രൗഢമായ ക്ലാസ് മുറികൾ. മികവുറ്റ അധ്യാപകർ. നോബൽ പ്രൈസുകളും ബുക്കർ പുര സ്കാരങ്ങളും അകടക്കം അറിവിന്റെ ലോകത്തിൽ മുദ്ര പതിപ്പിച്ചവർ പഠിച്ചിറങ്ങിയ ക്യാമ്പസുകളിൽ പഠിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. മികവുറ്റ വിദേശ യൂണിവേഴ്സിറ്റികളിലും കോളജുകളിലും പഠിക്കാൻ സൗകര്യമൊരുക്കുകയാണ് തിരുവനന്തപുരം സ്വദേശി മുഹമ്മദ് നബിൽ. നബിൽ പിറന്നത് തിരുവനന്തപുരത്തെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം സൗദി അറേബ്യയിലാണ്. ലോകകത്തിന്റെ നാനാദിക്കുകളിലും വേരുകളുള്ള നബിൽ പടുത്തുയർത്തിയത് ലോകമാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന അറിവിന്റെ ലോകമാണ്.
എൻബിഎൽ; അറിവിന്റെ ലോകം
ഉപരിപഠനത്തിനായി യുകെയിലെത്തിയ നബിൽ പഠനത്തോടൊപ്പമാണ് എഡ്യൂക്കേഷൻ കൺസൾറ്റൻസിക്കു തുടക്കമിട്ടത്. തിരുവനന്തപുരത്ത് ഡിഗ്രി പൂർത്തിയാക്കിയ ശേഷം യുകെയിൽ എംബിഎ പഠിക്കാനായി പോയി. ഈ സമയമാണ് നബീലിന്റെ ജീവിത്തിൽ വഴിത്തിരിവായത്. റൂം ഷെയറിങ്, കുക്കിങ് എല്ലാം പുതിയ അനുഭവം. എങ്ങനെ ജീവിക്കണം എന്ന് പഠിച്ചു. സെൽഫ് കുക്ക് ചെയ്യാൻ പോലും പഠിച്ചത് അവിടെ വച്ചാണ്. പഠന ശേഷം മറ്റു ജോലികൾ ചെയ്യുന്നത് അക്കാലത്ത് പതിവായിരുന്നു. ഹോട്ടലിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്തു. എംബിഎ കഴിഞ്ഞ നബിൽ നാട്ടിലെത്തി. ഇവിടെ കുറച്ചു നാൾ പരീക്ഷാ പരിശീലനങ്ങൾക്കു പോയെങ്കിലും ഉപരിപഠനം എന്നതായിരുന്നു സ്വപ്നം. വീണ്ടും പിഎച്ച്ഡിയ്ക്കായി യുകെയിലെത്തി. പിജി യുകെയിലായതിനാൽ അടുത്ത ലെവൽ കോഴ്സ് മാത്രമേ എടുക്കാൻ കഴിയുമായിരു ന്നുള്ളു. അങ്ങനെ പി.എച്ച്.ഡിക്ക് ജോയിൻ ചെയ്തു. ഈ കോഴ്സിന് ചേരുന്നതിന് നന്നേ ബുദ്ധിമുട്ടി. മുന്നോട്ടുള്ള കാര്യങ്ങൾ നോക്കാൻ കൺസൾറ്റൻസി ഉണ്ടായിരുന്നില്ല. നാട്ടിലാണെങ്കിൽ വിരലിൽ എണ്ണാവുന്ന കൺസൾറ്റൻസികളും. പലർക്കും എല്ലാ കാര്യങ്ങളും അറിയില്ല. യൂണിവേഴ്സിറ്റിയിലെ മറ്റു സ്റ്റുഡൻസിനെ സഹായിച്ചാണ് നബിൽ സ്വന്തം സംരംഭം എന്ന ആശ യത്തിലേക്കെത്തുന്നത്. കൺസൾറ്റൻസി വഴി വരുന്ന കുട്ടികൾക്ക് പലപ്പോഴും ഫോളോ അപ്പ് കിട്ടുന്നില്ലെന്ന് മനസിലായി. ഇവർക്ക് വേണ്ട സഹായം നബിൽ നൽകി.
Diese Geschichte stammt aus der September 2024-Ausgabe von ENTE SAMRAMBHAM.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON ENTE SAMRAMBHAM
ENTE SAMRAMBHAM
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
2 mins
September 2024
ENTE SAMRAMBHAM
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
1 mins
September 2024
ENTE SAMRAMBHAM
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
2 mins
September 2024
ENTE SAMRAMBHAM
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
2 mins
September 2024
ENTE SAMRAMBHAM
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
5 mins
September 2024
ENTE SAMRAMBHAM
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
5 mins
September 2024
ENTE SAMRAMBHAM
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
2 mins
September 2024
ENTE SAMRAMBHAM
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
2 mins
September 2024
ENTE SAMRAMBHAM
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
2 mins
September 2024
ENTE SAMRAMBHAM
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ
3 mins
September 2024
Listen
Translate
Change font size

