Versuchen GOLD - Frei
നക്ഷത്രങ്ങളെ അക്ഷരങ്ങളാക്കുന്ന കവി
Malayalam Vaarika
|November 18, 2019
സുനില്‍ ജോസിന്റെ 'ഹുയാന്‍സാങ്ങിന്റെ കൂട്ടുകാരി" എന്ന കവിതാ സമാഹാരത്തെക്കുറിച്ച്
-
കൃഷി കണ്ടുപിടിച്ചതോടുകൂടി മനുഷ്യന്റെ നൊമാഡുകാലം അവസാനിച്ചു. സ്ഥിരതാമസം തുടങ്ങി. ക്രമേണ കുടുംബവ്യവസ്ഥയും സാമുഹ്യവ്യവസ്ഥയും നിലവില്‍ വന്നു. അതിനു ശേഷം മനുഷ്യന് അധികം അലഞ്ഞുതിരിയേണ്ടിവന്നില്ല. അപ്പോഴും ആ നൊമാഡുകാലത്തിന്റെ വാസന അവന് ഇരിക്കപ്പൊറുതി കൊടുത്തില്ല. അത് അവനെ എവിടേയ്ക്കൊക്കെയോ പിടിച്ചുവലിച്ചു കൊണ്
Diese Geschichte stammt aus der November 18, 2019-Ausgabe von Malayalam Vaarika.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Malayalam Vaarika
Malayalam Vaarika
അറിഞ്ഞിട്ടില്ലാത്തവയുടെ അനുബന്ധങ്ങൾ
ഒരാളുടെ പ്രേതത്തിനോട് അയാളെപ്പറ്റിത്തന്നെ സംസാരിക്കുന്നതായി സ്വപ്പം കണ്ട രാത്രി.
1 min
November 18, 2019
Malayalam Vaarika
നക്ഷത്രങ്ങളെ അക്ഷരങ്ങളാക്കുന്ന കവി
സുനില്‍ ജോസിന്റെ 'ഹുയാന്‍സാങ്ങിന്റെ കൂട്ടുകാരി" എന്ന കവിതാ സമാഹാരത്തെക്കുറിച്ച്
1 min
November 18, 2019
Malayalam Vaarika
ഈ ദുരന്തഭൂമിക്ക് പറയാനുള്ളത്
ഒരു നിമിഷം കൊണ്ടാണ് ഈ നഗരം ചാമ്പലായത്. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഏറ്റവും ക്രുരമായ ചെയ്തിയായിരുന്നു രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയില്‍ ചെയ്യത്. നഗരത്തിന്റെ 95 ശതമാനവും ഇല്ലാതായി. തലമുറകള്‍ പിന്നിട്ടിട്ടും അണുവിസ്‌ഫോടനത്തിന്റെ ദുരന്തം പേറി ജീവിക്കുകയാണ് ഈ ജനത. ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ആണവായുധങ്ങള്‍ ഉയര്‍ത്തുന്ന ഭീതിയില്‍ നിന്ന് ലോകം മോചിതമായിട്ടില്ല
1 min
November 18, 2019
Malayalam Vaarika
അഭയാര്‍ത്ഥിയായ വെളിച്ചം
രചനയുടെ, ഭാവുകത്വത്തിന്റെ, സൗന്ദര്യ മൂലകങ്ങളുടെ കാര്യത്തില്‍ നമുക്കുള്ള എന്തോ ചില കുറവുകളെക്കുറിച്ചു തോണ്ടിപ്പറയുന്നു, ആര്‍. രാമചന്ദ്രന്റെ കവിത
1 min
November 18, 2019
Translate
Change font size
