നിത്യകന്യകയായ നിളയുടെ തീരത്ത് ഒരു കലാക്ഷേത്രം- കേരള കലാമണ്ഡലം. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ഇച്ഛാശക്തിയുടെ മുന്നിട്ടിറങ്ങി പൂർത്തീകരണം എന്നു പറയാവുന്ന കലാവിദ്യാലയമാ ണത്. കേരളീയ കലാരൂപങ്ങൾ അന്യം നിന്നുപോകും എന്ന നിലവന്നപ്പോൾ വള്ളത്തോൾ സ്ഥാപിച്ച കലാകേന്ദ്രമാണത്. വളരെ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച കലാമണ്ഡലം ഇന്ന് ഡീംഡ് യൂണിവേഴ്സിറ്റിയാണ്. ലോകപ്രശസ്തമായ സാംസ്ക്കാരിക കേന്ദ്രം.
ഇപ്പോൾ കലാമണ്ഡലത്തിന് ഒരു പുതിയ ചാൻസലറെ ലഭിച്ചിരിക്കുന്നു. ഡോ. മല്ലികാസാരാഭായ്. ലോക പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവുമായ ഡോ. വിക്രം സാരാഭായിയു ടേയും വിശ്വപ്രസിദ്ധ നർത്തകി മൃണാളിനി സാരാഭായിയുടേയും മകൾ. നർത്തകി, ആക്ടിവിസ്റ്റ്, അഭിനേത്രി, സാഹിത്യകാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മല്ലികാസാരാഭായ് സ്ത്രീശാക്തീകരണത്തിനും പാവപ്പെട്ടവരുടെ വളർച്ചയ്ക്കും വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. ഒരു കലാകാരി എന്ന നിലയിൽ മാത്രമല്ല ആക്ടിവിസ്റ്റ് എന്ന നിലയിലും സാമൂഹിക പ്രവർത്തക എന്ന നിലയിലും ആദരവോടെയാണ് ഡോ. മല്ലികാസാരാഭായിയെ ലോകം നോക്കിക്കാണുന്നത്. മുൻകാലങ്ങളിൽ സംസ്ഥാന ഗവർണ്ണർമാർ തന്നെയായിരുന്നു കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയുടേയും ചാൻസലർ. ആ രീതി മാറ്റിയശേഷം വന്ന ആദ്യത്തെ ചാൻസലറുമാണ്. ബിസിനസ്സ് മാനേജുമെന്റിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഡോ. മല്ലികാ സാരാഭായി കലാകാരി എന്ന നിലയിൽ മാത്രമല്ല ഭരണ പരമായ കാര്യങ്ങളിലും അതിനിപുണയാണ്. തീർച്ചയായും കലാമണ്ഡലത്തിന്റെ വളർച്ചയ്ക്കും പുരോഗ തിക്കും ഒരു മുതൽക്കൂട്ടാകും. നന്നെ ചെറുപ്പം മുതൽ നൃത്തം പഠിച്ചുതുടങ്ങി. പതിനഞ്ചുവയസ്സുള്ളപ്പോൾ അഭിനയരംഗത്തേക്കും കടന്നു. വിദ്യാഭ്യാസവും കലാ പ്രവർത്തനവും ഒരുമിച്ചുകൊണ്ടു പോകാൻ കഴിയു മെന്നു തെളിയിച്ച അപൂർവ്വ പ്രതിഭ കൂടിയാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ വെളിവാക്കിക്കൊണ്ട് കലാമണ്ഡലം ഡീംഡ് യൂണിവേ ഴ്സിറ്റി ചാൻസലർ ഡോ. മല്ലികാസാരാഭായ് “മഹിളാ രത്നം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി യുമായി സംസാരിക്കുന്നു.
പത്മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ച കലാകാരിയാണ്. ഒപ്പം സ്ത്രീശാക്തീകരണത്തിനു വേണ്ടിയും അനീതിക്കതിരെയും പോരാടുന്ന പോരാളിയുമാണ്. ഇതിൽ ഏതു രീതിയിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്?
هذه القصة مأخوذة من طبعة March 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...