കുന്നത്ത് പുതിയ വീട്ടിൽ പത്മനാഭൻ നമ്പ്യാർ എന്ന കെ.പി.പി നമ്പ്യാർ സാറിനെ ആദ്യമായി കാണുന്നത് 1980 ൽ എന്റെ അനുജത്തിയുടെ വിവാഹത്തിനാണ്. എന്റെ വല്യച്ഛൻ എം.എൻ.ഗോവിന്ദൻ നായർ, നമ്പ്യാർ സാറിനെ എനിക്കും അനുജത്തിക്കും അമ്മയ്ക്കും പരിചയപ്പെടുത്തി. അദ്ദേഹം എന്നെ ഒരു ചെറിയ കവർ ഏൽപിച്ചു. പിന്നീട് തുറന്നു നോക്കിയപ്പോൾ 101 രൂപയും നമ്പ്യാർ സാറിന്റെ കെൽട്രോൺ വിസിറ്റിംഗ് കാർഡും. ബസ്റ്റ് വിഷസ് ഫ്രം സരോജ് ആൻഡ് കെ.പി.പി.നമ്പ്യാർ എന്ന് കാർഡിൽ എഴുതിയിരുന്നു.
രണ്ട് വർഷങ്ങൾക്കുശേഷം പിന്നീട് ഒരു ഞായറാഴ്ച എം.എൻ. വല്യച്ഛൻ സുഖമില്ലാതെ പട്ടത്ത് വിശ്രമിക്കുമ്പോൾ, അദ്ദേഹത്തെ കാണ നായി നമ്പ്യാർ മുണ്ടുടുത്ത്, സ്വയം കാർ ഓടിച്ചു വന്നു. എന്നോട് കുശലം ചോദിച്ചശേഷം സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് തുടങ്ങിയാൽ കെൽട്രോണുമായി സഹകരിക്കാമെന്ന് പറഞ്ഞു. ബിസിനസ്സ് നടത്താൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. അതിന് പറ്റിയ ആളല്ല ഞാൻ എന്ന് മനസ്സിലാക്കിയിരുന്ന എം.എൻ തൽക്കാലം ജോലി ചെയ്ത് ഒരു പരിചയം ഉണ്ടാകട്ടെ എന്ന് മറുപടി കൊടുത്തു. ഞങ്ങൾ രണ്ടുപേരും വല്യച്ഛനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്നെ വീട്ടിൽ വിടാം എന്ന് നമ്പ്യാർ സാർ. ഞാൻ മെഡിക്കൽ കോളേജിൽ വർഗ്ഗീസ് വൈദ്യനെ കാണാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ അദ്ദേഹവും കൂടി. ടി.വി.തോമസ് വഴി വൈദ്യനെ നല്ല പരിചയം ഉണ്ടെന്നും പറഞ്ഞു.
هذه القصة مأخوذة من طبعة June 25, 2023 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 25, 2023 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം