വായനയിലിപ്പോഴൊരു യുഗപിറവി തന്നെ നടക്കുകയാണ്. കുറച്ചു പുറകോട്ട് പോയാൽ ഓലയിലായിരുന്നു ഗ്രന്ഥങ്ങളെഴുതിയിരുന്നത്. ഓലകൾ സൂക്ഷിക്കാൻ ഗ്രന്ഥപ്പുരകളുണ്ടായിരുന്നു. ഓലപഠിക്കുന്നതും എഴുതുന്നതും സമൂഹത്തിലെ ഒരു വർഗ്ഗം മാത്രമായിരുന്നു. വിജ്ഞാനമെന്നത് സമൂഹത്തിലെ വളരെ ചുരുക്കം പേരുടെ കൈയ്യിലുള്ള സംഗതിയായിരുന്നു. അച്ചടിമാധ്യമം വന്നതോടെ വെള്ളച്ചാട്ടം പോലെയത് തുറന്നു കൊടുക്കപ്പെട്ടു. അച്ചടി മാധ്യമം വന്നതോടെ എല്ലാവർക്കും വായിക്കാൻ പറ്റുന്ന സ്ഥിതി വന്നു.
ശരിക്കുപറഞ്ഞാൽ അച്ചടി മാധ്യമങ്ങളുടെ വരവാണ് വായനയെ ഫ്യൂഡൽ കലഘട്ടത്തിൽനിന്ന് ജനകീയകാലഘട്ടത്തിലേക്ക് കൊണ്ടുവരുന്നത്. ഇലക്ട്രോണിക് മാധ്യമം ഉപയോഗിക്കുന്ന രീതിയാണിന്നുള്ളത്. ഒരു പഴയ വായനക്കാരനെന്ന നിലയിൽ എനിക്ക് ഇലക്ട്രോണിക് മാധ്യമങ്ങളിൽ വരുന്ന ലേഖനങ്ങൾ വായിക്കാൻ താൽപര്യമില്ല. എനിക്ക് അച്ചടിച്ച പുസ്തകങ്ങൾ തന്നെ വേ ണം. അച്ചടിച്ച മാഗസിനുകൾ തന്നെ വേണം. ഇതെനിക്ക് നിർബന്ധമുള്ള കാര്യമാണ്. ഇത് ഒരു പഴക്കത്തിന്റെ ഒരു പരിചയത്തിന്റെ, ശീലത്തിന്റെയൊക്കെ കാരണമെന്നാണ് തോന്നുന്നത്.
ഞാൻ സ്കൂൾ കുട്ടിയായിരുന്ന കാലത്താണ് ഞങ്ങളുടെ നാട്ടിൽ ആദ്യമായിട്ടൊരു വായനശാല തുടങ്ങിയത്. ആ വായനശാലയെകേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ എല്ലാ ഗ്രാമീണ കാലാപ്രവർത്തനങ്ങളും നടകങ്ങളുമെല്ലാം നട ന്നിരുന്നത്. പി.എൻ.പണിക്കർ ഞങ്ങളുടെ വായനശാല സന്ദർശിച്ചിട്ടുണ്ട്. ഞങ്ങളുടെ വായനശാലയെക്കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമായിരുന്നു. അത്ര മാത്രം നല്ല പുസ്തകങ്ങളും നല്ല വായനക്കാരും അവിടെയുണ്ടായിരുന്നു.
നാട്ടിലുണ്ടായിരുന്ന വായനശാല കൂടാതെ മൂന്ന് വായനശാലകളിൽ ഞാനും ജേഷ്ഠനും അംഗങ്ങളായിരുന്നു. തുവയൂർ തെക്ക് സത്യസന്ധനും യോഗ്യനുമായിരുന്ന ഒരു പോലീസുകാരന്റെ പേരിലുള്ള സത്യവാൻ സ്മാരക വായനശാല. അടൂരിൽ ഇ.വി.കൃഷ്ണപിള്ളയുടെ പേരിലുള്ള സ്മാരകവായനശാല. കുളനടയിൽ കേരളവർമ്മയുടെ പേരിലുള്ള വായനശാല. ഈ വായനശാലകളിൽ നിന്നെല്ലാം പുസ്തകങ്ങളെടുത്തിരുന്നു. പന്തളത്തെ കുളനടയിലെ വായനശാലയുടെ ചുമതലയുണ്ടായിരുന്ന തമ്പുരാൻ എന്റെ ജ്യേഷ്ഠനോടു പറഞ്ഞു.
هذه القصة مأخوذة من طبعة June 25, 2023 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 25, 2023 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം