ഒരിക്കൽ, തന്റെ കുഞ്ഞിന്റെ മലമൂത്ര വിസർജനം നടത്തിയ തുണികൾ മാറ്റുമ്പോൾ ഈ തുണികൾക്ക് പകരം കുറച്ചൂടെ എളുപ്പമുള്ള, നനവ് പുറത്തു വരാത്ത എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആ അമ്മ ആലോചിച്ചു. ഉപയോഗം കഴിഞ്ഞു കളയാൻ പറ്റുന്നവയാണെങ്കിൽ കൂടുതൽ നന്നായിരിക്കുമെന്നും. മരിയൻ ഡോനോവൻ എന്നായിരുന്നു അമ്മയുടെ പേര്.
അക്കാലത്ത് കുഞ്ഞുങ്ങൾക്ക് റബ്ബർ കൊണ്ടുള്ള പാന്റ്സ് പോലെയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുമായിരുന്നു. എങ്കിലും, അത് കുഞ്ഞുങ്ങളുടെ തൊലിപ്പുറത്ത് ചുവന്ന പാടുകളും വേദനയും ഉണ്ടാക്കുമായിരു ന്നു.
അങ്ങനെ ആലോചിച്ചിരുന്ന മരിയൻ, പെട്ടെന്നു തന്നെ പലതരത്തിലുള്ള തുണികൾ, നനവ് പുറത്തുകടക്കാത്ത ഷീറ്റുകൾ ഒക്കെ ഉപയോഗിച്ച് ഒരു കുഞ്ഞു അടിവസ്ത്രം തുന്നിയെടുക്കാൻ നോക്കി. ഒടുവിൽ തന്റെ കുളിമുറിയിൽ ഉപയോഗിക്കുന്ന കർട്ടൻ തുണി ഉപയോഗിച്ച് ഒരു കവർ ഉണ്ടാക്കി. അതിൽ വെള്ളം പിടിക്കുന്ന തുണി വച്ച് സേഫ്റ്റി പിന്നുകൾക്ക് പകരം പ്രസ്സ് ബട്ടനുകൾ ഉപയോഗിച്ചു. പുതിയൊരു ഡിസൈനിൽ അങ്ങനെ ആദ്യത്തെ "ഡയപ്പർ' പിറവിയെടുത്തു. ഒരു ബോട്ടിന്റെ രൂപമൊക്കെ ഉണ്ടായിരുന്ന തന്റെ പുതിയ കണ്ടുപിടുത്തത്തെ മരിയൻ, ബോട്ടർ' എന്ന് പേരിട്ടു വിളിച്ചു.
മരിയനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പറയാം.
هذه القصة مأخوذة من طبعة EUREKA 2024 FEBRUARY من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة EUREKA 2024 FEBRUARY من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
അക്യുപങ്ചർ
ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.
കഴുത്തും കണ്ണും
പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.
പ്രകൃതിയുടെ സമ്മാനങ്ങൾ
കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്
വിമാനങ്ങളുടെ കഥ
കിളികൾ പറക്കുന്ന പോലെ ചിറകടിച്ച് ആകാശത്ത് പാറിപ്പറക്കാൻ പണ്ടു മുതലേ മനുഷ്യർക്ക് കൊതി തോന്നിയിട്ടുണ്ട്. ചിലർ ചിറകുപോലെ ചിലതെല്ലാം കെട്ടിവച്ച് പറക്കാൻ നോക്കി പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്.
കടൽപൊന്ന്
പ്രോട്ടോണിബിയ ഡയകാന്തസ് (Protonibea diacanthus) എന്നാണ് ഗോൽ മീനിന്റെ ശാസ്ത്രനാമം.
കുട്ടിക്കാലം
അടുത്തിടെ അന്തരിച്ച ചിത്രകാരൻ എ. രാമചന്ദ്രന്റെ ജീവരേഖകൾ എന്ന പുസ്തകത്തിൽ നിന്ന്.
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
അവധിക്കാലം വരവായി
സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.
World Earth Day ലോക ഭൗമദിനം
പ്ലാനറ്റ് v/s പ്ലാസ്റ്റിക്
കീമോഫോബിയ
അവധിക്കാലം വരവായി