يحاول ذهب - حر

മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ

December 2024 - January 2025

|

Unique Times Malayalam

ഏതുവിധത്തിലായാലും ഹിന്ദുക്കൾക്ക് അങ്ങേയറ്റം പുണ്യമെന്നു കരുതുന്ന തീർത്ഥാടനകേന്ദ്രമാണിത്. കാശിയിൽ പോകുന്നതിനു പകരം മുക്തി ലഭിക്കുന്നതിന് മണികരനിൽ വന്നാൽ മതിയെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കുളു മേഖലയിലെ പ്രാദേശിക ദൈവങ്ങളൊക്കെ ഇവിടെ വർഷത്തിലൊരിക്കൽ ദർശ്ശനത്തിനെത്തുമെന്നും വിശ്വസിക്കപ്പെടുന്നു.

- മിനി മോഹനൻ

മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ

വർഷങ്ങൾക്കു മുമ്പു നടത്തിയ, ഹിമാചൽപ്രദേശിലൂടെയുള്ള യാത്രയിലാണ് മണികരൻ സന്ദർശിക്കാനിടയായത്. കുളുപട്ടണത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട് പാർവ്വതി താഴ്വരയിലെ മണികരനിലേക്ക്. വളരെത്തണുപ്പുള്ള സ്ഥലങ്ങളാണ് ഹിമാചൽപ്രദേശിലെ ഷിംലയും കുളുവും മണാലിയുമൊക്കെ. കമ്പിളിക്കുപ്പായങ്ങളും ഷാളുമൊക്കെയുണ്ടെങ്കിൽപ്പോലും അരിച്ചുകയറുന്ന തണുപ്പുള്ള സ്ഥലങ്ങൾ. അങ്ങനെയുള്ളയുള്ള ഒരിടത്ത് തിളച്ചുമറിയുന്ന വെള്ളമുള്ള നീർ ച്ചാലുകളും പൊയ്കകളുമൊക്കെ കാണാൻ കഴിഞ്ഞാൽ അതു നമ്മളെ അമ്പരപ്പിക്കില്ലേ. അതാണു മണികരനിൽ കാണാൻ കഴിഞ്ഞത്.

ഹിന്ദുക്കളും സിക്കുകാരും ഒന്നുപോലെ പ്രാധാന്യം നൽകുന്നൊരു തീർത്ഥാടനകേന്ദ്രമാണ് മണികരൻ. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ പാർവ്വതി നദിക്കരയിലാണ് ഈ പുണ്യസ്ഥലം സ്ഥിതിചെയ്യുന്നത്.

ഹൈന്ദവവിശ്വാസപ്രകാരം മഹേശ്വരൻ ഈ താഴ്വരയിൽ മൂവായിരം സംവത്സരങ്ങൾ തപസ്സനുഷ്ഠിച്ചുവെന്നും ഈ മനോഹരമായ താഴ്വരയ്ക്ക് അദ്ദേഹം തന്റെ പ്രേയസിയുടെ നാമം തന്നെ നൽ കിയെന്നുമാണ്. ശിവപാർവ്വതിമാർ ഈ പ്രദേശത്തു കൂടി സഞ്ചരിക്കവേ, പർവ്വതീ ദേവിയുടെ ആഭരണങ്ങളിൽ നിന്ന് അതി വിശിഷ്ടമായൊരു രത്നം (മണി) നദിയിൽ വീണുപോകാനിടയായി. ദേവിക്കതു കണ്ടെത്താനായതുമില്ല. ദുഃഖിതയായ ദേവി മഹേശ്വരനോടു രത്നം വീണ്ടെടുത്തു തരണമെന്നാവശ്യപ്പെട്ടു. അനന്തരം മഹാദേവൻ തന്റെ അനുചരരായ ശിവഗ ണങ്ങളോട് അതിനുള്ള ആജ്ഞ നൽകി.പക്ഷേ ശിവഭൂതഗണങ്ങൾ ആ ദൗത്യ ത്തിൽ പരാജയപ്പെട്ടു. കോപിഷ്ഠനായ മഹേശ്വരൻ തന്റെ തൃക്കണ്ണു തുറന്നുവത്രേ! അപ്പോൾ ഭൂമിപിളർന്ന് അനന്തകോടി രത്നങ്ങൾ പ്രത്യക്ഷപ്പെടുകയും അക്കൂട്ടത്തിൽ നിന്നു ദേവി തന്റെ രത്നം കണ്ടെത്തിയെന്നും ഒരു കഥ.

المزيد من القصص من Unique Times Malayalam

Unique Times Malayalam

Unique Times Malayalam

പ്രിയപ്പെട്ട ഒരാളുടെ മരണശേഷം അയാളുടെ സ്വത്ത് അവകാശപ്പെടൽ

വിൽപത്രം ഇല്ലാത്തപ്പോൾ, മരണപ്പെട്ട വ്യക്തിയുടെ മതത്തിന് ബാധകമായ പിന്തുടർച്ച നിയമമനുസരിച്ച് സ്വത്ത് വിഭജിക്കപ്പെടുന്നു. ആർക്കാണ് അവകാശം, എത്ര അനുപാതത്തിലാണ് നിയമം തീരുമാനിക്കുന്നത്. ഇവിടെ, മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹങ്ങൾക്കോ കുടുംബം ന്യായമായി കരുതുന്ന കാര്യങ്ങൾക്കോ ആ ഫലത്തെ മാറ്റാൻ കഴിയില്ല.

time to read

4 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ചങ്ങലം പരണ്ട എന്ന പ്രകൃതിദത്ത ഔഷധശാല

ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു വൈദ്യോപദേശം തേടുന്നത് ഉചിതമായിരിക്കും

time to read

1 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ഫോമിനും പ്രശസ്തിക്കും അപുറം: രണ്ട് ഐക്കണുകളുടെ ഉയിർത്തെഴുന്നേൽപ്

സിഡ്നിയിൽ നടന്ന മത്സരത്തിന്റെ അവസാനം ഒരു ഓസ്ട്രേലിയൻ കമന്റേ റ്റർ കണ്ണീരോടെ പറയുന്നത് കാണുന്നത്, രോഹിതും കോഹ്ലിയും ഓസ്ട്രേലിയൻ മണ്ണിൽ അവസാനമായി കളിച്ചു എന്നറിഞ്ഞപ്പോൾ, ലോകമെമ്പാടും ഈ ഇതിഹാസ ജോഡിക്ക് എത്രമാത്രം ആരാധനയും ബഹുമാനവും ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. അവരെ ആഗോള നിധികളായി ആഘോഷിക്കുകയായിരുന്നു.

time to read

2 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ആയുർവേദത്തിന്റെ സ്നേഹസ്പർശത്തിൽ നവജാത ശിശു പരിചരണം

മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം.

time to read

3 mins

November - December 2025

Unique Times Malayalam

Unique Times Malayalam

സൗന്ദര്യസംരക്ഷണത്തിനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ

സൗന്ദര്യം

time to read

1 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ഉപേക്ഷിക്കൽ എന്ന ശാസ്ത്രം: വീഴ്ചകളിൽ നിന്ന് വളർച്ചയിലേക്കുള്ള സംരംഭകയാത്ര

ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, \"നമ്മൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സൗഹൃദപരമായ ഒരു പ്രപഞ്ചത്തിലാണോ അതോ ശത്രുതാപരമായ ഒരു പ്രപഞ്ചത്തിലാണോ ജീവിക്കുന്നത് എന്നതാണ്.

time to read

3 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ലുവാങ് പ്രബാങ്ങിലെ ആത്മാവിനെ തൊട്ടണർത്തുന്ന ഒരു പ്രഭാതം

യാത്ര

time to read

2 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ആൽഫ പാലിയേറ്റീവ് കെയർ: ഇന്ത്യയുടെ വാർദ്ധക്യ ഭാവിയിലേക്കുള്ള കേരളത്തിന്റെ കമ്മ്യണിറ്റി മോഡൽ

പാലിയേറ്റീവ് കെയർ എന്നത് രോഗം ഭേദമാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഗുരുതരമോ ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ അവസ്ഥകളുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ്.

time to read

2 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ഇടവിട്ടുള്ള ഉപവാസം തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്തുമോ?

പ്രത്യേക ഭക്ഷണങ്ങളോ കലോറി ഉപഭോഗമോ പരിമിതപ്പെടുത്തുന്നതിനു പകരം, നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ എന്നതിലാണ് IF-ന്റെ പ്രധാന ഊന്നൽ. ശരീരത്തെ ഒരു നിശ്ചിത കാലയളവിലേക്ക് ഉപവാസാവസ്ഥയിലേക്ക് പ്രവേശിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ആശയം, ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകിയേക്കാം.

time to read

4 mins

November - December 2025

Unique Times Malayalam

Unique Times Malayalam

കാലത്തിന്റെ പാഠങ്ങൾ: ESEയും സഹിഷ്ണുതയുടെ സൗന്ദര്യവും

ഡാനിയൽ കാനെമാന്റെ പെരുമാറ്റപരമായ ഉൾക്കാഴ്ചകൾ, ESG തത്വങ്ങൾ ബിസിനസ്സ് സംവിധാനങ്ങളിൽ മനഃപൂർവ്വം രൂപകൽപ്പന ചെയ്യേണ്ടത് എന്തുകൊണ്ടാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യന്റെ തീരുമാനമെടു ക്കലിനെക്കുറിച്ചുള്ള തന്റെ പര്യവേക്ഷണത്തിൽ, മിക്ക ആളുകളും സിസ്റ്റം 1\" - വേഗതയേറിയതും അവബോധജന്യവുമായ ചിന്ത - ആശ്രയിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി, അത് പലപ്പോഴും ഹ്രസ്വകാല പരിഹാരങ്ങൾക്കും പക്ഷപാതത്തിനും കാരണമാകുന്നു.

time to read

4 mins

November - December 2025

Listen

Translate

Share

-
+

Change font size