സംവിധായകൻ ലാൽ ജോസിന്റെ യുട്യൂബ് ചാനൽ ഇന്നലെ കാണാനിടയായി. അദ്ദേഹം അതിൽ ധരിച്ചിരുന്ന ഉടുപ്പിൽ പലയിടത്തായി തനി മലയാളി' എന്ന് മുദ്രണം ചെയ്തിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഹിമാദ്രിയെ ഓർമ്മ വന്നു. എന്താണ് കാരണമെന്ന് വഴിയേ പറയാം. മലയാള ഭാഷയെ സ്നേഹിക്കുന്ന ആരുടെയും സ്നേഹത്തിന്റെ നേരവകാശിയായ ഈ പതിനേഴുകാരി പെൺ കുട്ടിയെ ഞാൻ പരിചയപ്പെടുന്നത് അവൾ മലപ്പുറം പുലാമന്തോൾ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. കൈരളി ടിവിയിലെ ബിജു മുത്തത്തിയാണ് എന്നോട് ഹിമാദ്രിയെപറ്റി പറഞ്ഞത്. ജീവിതമെഴുത്തിന്റെ കാര്യത്തിൽ ഒരേ ദിശയിൽ സഞ്ച രിക്കുന്നവരാണ് മുത്തത്തിയും ഞാനും. പ്രഫ. പന്മന രാമചന്ദ്രൻ നായരുടെ ശതാഭിഷേകത്തിന്റെ ഭാഗമായി മലയാള ഭാഷയുടെ പരിപോഷണത്തിനായി ഏർപ്പെടുത്തിയ നല്ലഭാഷ പുരസ്കാരത്തിന് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അർഹയായി നിൽക്കുകയായിരുന്നു അസമിൽ നിന്ന് കേരളത്തിൽ തൊഴിൽ തേടിയെത്തിയ കെട്ടിട നിർ മ്മാണ തൊഴിലാളി അഭിലാഷ് മാജിയുടെയും പുരോബിയുടെയും ഏക മകളായ ഹിമാദ്രി അന്ന്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നാം മുന്നോട്ട്' എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിലേക്കും അദ്ദേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ ആട്ടോഗ്രാഫ് വാങ്ങുന്നതിലേക്കുമെല്ലാം വളരുന്നതിനിടെ ഹിമാദ്രി അതേ പള്ളിക്കൂടത്തിലെ പ്ലസ് ടു പഠനം പൂർത്തിയാക്കിയിറങ്ങി.
Esta historia es de la edición April 28, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 28, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
വിവാഹം
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
യാത്ര
പുസ്തകഭ്രാന്തൻ
ഫേസ് ബുക്ക് പോസ്റ്റ്
5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ
ഡൽഹി ഡയറി
ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?
തെക്കേ ഇന്ത്യയും മോദി ഗാരന്റിയും
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി