ഗോഡ്ഫാദറില്ലാതെ മലയാള സിനിമയിലേക്ക് കടന്നുവന്ന കുളപ്പുള്ളി ലീല തന്റെ നാടക-ചലചിത്ര ജീവിതത്തിന്റെ ആറ് പതി റ്റാണ്ട് പിന്നിട്ടിരിക്കുന്നു. യഥാർത്ഥത്തിൽ നാടകമെന്നത് കുളപ്പുള്ളി ലീലയ്ക്ക് ജീവവായുവാണ്. മുഖത്ത് ചായം തേച്ചുകഴിഞ്ഞാൽ അരങ്ങിലും, ക്യാമറയുടെ മുന്നിലും ഭാവാഭി നയത്തിന്റെ ഊർജ്ജപ്രവാഹത്തിലൂടെ സഞ്ചരിക്കാൻ കുളപ്പുള്ളി ലീലയ്ക്ക് നിമിഷങ്ങൾ മതി.
ദുരിതപൂർണ്ണമായ ജീവിത സാഹചര്യത്തിലൂടെ കടന്നുവന്ന കുളപുള്ളി ലീല പൊള്ളുന്ന ജീവിതാനുഭവങ്ങളോട് സമരം ചെയ്താണ് മലയാള സിനിമയുടെ മുഖ്യധാരയിലെത്തിയത്. സീരിയലുകളിലൂടെ കുടുംബസദസ്സുകളുടെ ഹൃദയം തൊട്ടറിഞ്ഞ കുളപ്പുള്ളി ലീല മലയാള ത്തിലും തമിഴിലുമായി 400 ലധികം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. അണ്ണായെന്ന തമിഴ് ചിത്രത്തിൽ മുത്തശ്ശിയായി അഭിനയിച്ചതിന് സൂപ്പർസ്റ്റാർ രജനികാന്തിന്റെ പ്രശംസ പിടിച്ചുപറ്റിയ കുളപ്പുള്ളി ലീല തമിഴ് സിനിമയിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. തമിഴിൽ കൈനിറയെ ചിത്രങ്ങളു മായി പ്രയാണം തുടരുമ്പോഴും കുള പുള്ളി ലീലയുടെ മനസ്സിൽ നാടകം പെരുമഴയായി പെയ്തിറങ്ങുകയാണ്.
ക്യാമറയുടെ വെള്ളിവെളിച്ചത്തിന് മുന്നിൽ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ആക്ഷനും കട്ടിനും കാതോർക്കുമ്പോഴും നാടകാഭിനയത്തിന്റെ കരുത്ത് കുള പുള്ളി ലീലയെന്ന അഭിനേത്രിയെ കൂടുതൽ ഊർജ്ജസ്വലയാക്കുകയാണ്. കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കുളപ്പുള്ളി ലീല അരങ്ങിൽ കഥാപാത്രമായി നിറഞ്ഞുനിന്നപ്പോൾ നാടകാസ്വാദകർക്ക് അതൊരു നവ്യാനുഭൂതിയായി. വിവിധ നാടകങ്ങളിലൂടെ 1500 ഓളം വേദികളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കുളപ്പുള്ളി ലീലയ്ക്ക് നാടകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള, മെഡിമിക്സ് സ്ഥാപകനും നാടകനടനും സംവിധായകനുമായ വി.പി. സിദ്ധന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വി.പി. സത്യൻ നാടകപുരസ്ക്കാരം അടുത്തിടെയാണ് ലഭിച്ചത്. ചെന്നൈ യിൽ പുതിയൊരു തമിഴ് സിനിമയുടെ സെറ്റിൽ അഭിനയത്തിന്റെ തിരക്കുകൾക്കിടയിലാണ് നാടക പുരസ്ക്കാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ കുളപ്പുള്ളി ലീല തന്റെ നാടകാഭിനയജീവിതത്തെക്കുറിച്ച് സംസാരിച്ചത്.
ഇപ്പോഴും കുളപ്പുള്ളി ലീലയെന്ന അഭിനേത്രിയുടെ കരുത്ത് അമ്മയാണല്ലോ. നാടകാഭിനയത്തിൽ സജീവമായ കാലത്ത് അമ്മയുടെ പിന്തുണയുണ്ടായിരുന്നോ...?
Bu hikaye Mahilaratnam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...