കായികതാരങ്ങളായും, പരിശീലകരായുമൊക്കെ നിരവധി പേരുകളാണ് ആ പട്ടികയിൽ കേരളത്തിന്റേതായി എഴുതിച്ചേർക്കപ്പെട്ടിട്ടുള്ളത്. ഒളിംപ്യൻ സുരേഷ് ബാബു, യോഹന്നാൻ, രഘുനാ ഥൻ, പി.ടി. ഉഷ, ഷൈനി വിത്സൻ തുടങ്ങി ശ്രീജേ ഷിലും, സഞ്ജു സാംസണിലും ഏറ്റവും ഒടുവിൽ മിന്നുമണിയിൽ വരെ എത്തിനിൽക്കുന്ന എത്രയോ പേരുകളാണ് കളിക്കളത്തിൽ നിന്നും എടുത്തുകാട്ടു വാനുള്ളത്. പരിശീലകരുടെ കൂട്ടത്തിലാണെങ്കിൽ ഇൻഡ്യൻ ഒളിംപിക് ടീമിന്റെ കോച്ച് രാധാകൃ ഷ്ണൻ നായരും, ബോക്സിംഗ് കോച്ച് ചന്ദ്രലാലുമൊക്കെ, രാജ്യത്തിന് നിരവധി അഭിമാനതാരങ്ങളെ വാർത്തുനൽകിയവരാണ്.
ആ നിരയിലേക്കാണ് ചന്ദ്രലാലിനെപ്പോലെ കൊല്ലത്തുനിന്നും ഒരു ദേശീയ കായികതാരപരിശീ ലകനെന്ന നിലയിൽ ജോൺ ജേക്കബ്ബിന്റെ കടന്നുവരവ്. ആ വരവിന് ഒരു പ്രത്യേകതയുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു മലയാളി സർവ്വീസിന്റെ (രാജ്യത്തെ മൂന്ന് സേനളിൽ നിന്നുള്ളവരെ മിലിറ്ററി, നേവി എയർഫോഴ്സ്, ചേർത്തുള്ളതാണ് സർവ്വീസസ് ടീം ) കോച്ചിന്റെ പദവിയിലെത്തുന്നത്. പ്രായത്തിന്റെ കാര്യത്തിലുമുണ്ട് ഇൻഡ്യൻ പ്രത്യേകത. ഹാൻഡ് ബോൾ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോച്ച് ആകാനുള്ള സൗഭാഗ്യമാണ് കൊല്ലം മുണ്ടയ്ക്കൽ ജെ. നിവാസിൽ സി.ജെ.ജെ. ജേക്കബ്ബിന്റെയും പരേതയായ ഓമനാ ജേക്കബ്ബിന്റെയും രണ്ട് ആൺമക്കളിൽ മൂത്തവനായ ജോൺ ജേക്കബ്ബിന് ലഭിച്ചത്. ഇപ്പോൾ 43 വയസ്സുള്ള ജോൺ ജേക്കബ്ബ് സർവ്വീസസിന്റെ ഹാൻഡ് ബോൾ കോച്ചിന്റെ പദവിയിലെത്തിയത് അഞ്ചുവർഷം മുൻപ് 38-ാമത്തെ വയസ്സിലാണ്.
അമ്മയുടെ ആഗ്രഹവും അച്ഛന്റെ പ്രോത്സാഹനവും
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...