64 വർഷങ്ങൾക്ക് മുൻപുള്ള ഒരു ക്രിസ്തുമസ് രാവ്. മഞ്ഞും തണുപ്പും നിറഞ്ഞുനിൽക്കുന്നു. എല്ലാവർക്കും ആ രാവ് നിറമുള്ളതായിരുന്നു. എന്നാൽ, ഒരു കുടുംബത്തിന് ആ രാത്രി കറുത്ത ദിനമായി മാറി.
അന്ന് പത്തുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഒരു ബാലന്റെ മനസ്സിൽ ആളിക്കത്തിയ തീ ഇന്നും എരിഞ്ഞടങ്ങാതെ നിറഞ്ഞുനിൽക്കുന്നു. ഇന്ന് 64 വർഷങ്ങൾ കഴിഞ്ഞിട്ടും ക്രിസ്തുമസ് കാലം വരുമ്പോൾ അനുഭവങ്ങളുടെ നെരിപ്പോടുകളാണ്, വിങ്ങലുകളാണ് മനസ്സുനിറയെ.
ആ വേദന കടിച്ചമർത്തുന്ന ബാലനെ നമ്മളറിയും. പാലാക്കാരൻ ചാലി. സിനിമാക്കാരും പ്രേക്ഷകരും ചാലി പാലാ എന്നുവിളിക്കുന്ന ആ ചലച്ചിത്രനടനാണ് ആ ബാലൻ.
ഈ വരുന്ന ക്രിസ്തുമസ് കാലത്ത് ആ പഴയ അനുഭവകഥ വിവരിക്കുകയാണ് ചാലി പാലാ.
പാലായിലെ കിഴതടിയൂരുള്ള കത്തീഡ്രൽ ചർച്ചിൽ ഞങ്ങൾ വീട്ടിൽ നിന്നും പ്രാർത്ഥനയ്ക്കായി പോയി. അമ്മയും എന്റെ സഹോദരിമാരും ഒരുമിച്ചായിരുന്നു പള്ളിയിൽ പോയത്. അപ്പനും എട്ടുവയസ്സുള്ള എന്റെ കുഞ്ഞനുജനും അന്ന് വീട്ടിലുണ്ടായിരുന്നു.
രാത്രിയിൽ 12 മണിക്കാണ് കുർബ്ബാന തുടങ്ങുന്നത്. വെളുപ്പിന് മൂന്നുമണിവരെ കാണും. ഉണ്ണി ഈശോയെ തീ കായ്ക്കുന്ന ചടങ്ങുമൊക്കെ അന്നുണ്ട്. ഈ കുർബ്ബാന നടക്കുന്നതിനിടയിൽ പള്ളിമുറ്റത്ത് നിന്നുകൊണ്ട് ഒരു കാഴ്ച കണ്ടു. തീ ആളിക്കത്തുന്ന കാഴ്ച. കുറച്ച് ഉയർന്ന പ്രദേശമായ കവിക്കുന്ന് എന്ന സ്ഥലത്തൊരു പള്ളിയുണ്ട്. അവിടെ ഉണ്ണിയേശുവിനെ തീ കായ്ക്കുന്ന ചടങ്ങാണ് നടക്കുന്നതെന്നാണ് ഞങ്ങളെല്ലാം ആദ്യം കരുതിയത്. പക്ഷേ, അതായിരുന്നില്ല. ഞങ്ങളുടെ ഓല മേഞ്ഞ വീട് കത്തിയെരിയുന്ന കാഴ്ചയായിരുന്നു അത്. കുറച്ചുകഴിഞ്ഞാണ് ഞങ്ങളെല്ലാവരും അത് മനസ്സിലാക്കു ന്നത്. അമ്മ അതുകണ്ടതും ബോധം കെട്ടുവീണു. വീട് കത്തിപ്പോകുന്നതിന്റെ ആധി മാത്രമായിരുന്നില്ല അമ്മയ്ക്ക്. എന്റെ അപ്പൻ വീട്ടിലുണ്ട്. ഇളയ അനുജൻ രാജ തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
Bu hikaye Mahilaratnam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കാലം തെറ്റി മഴ; രോഗങ്ങളും
ഇത്തവണ കേരളത്തിൽ ക്രമം തെറ്റി എത്തിയ മഴക്കാലമാണ്. മഴക്കാലം വളരെയധികം സാംക മിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും നമുക്ക് പരിചയപ്പെടാം.
പല്ലുകൾ മുല്ലമൊട്ടുപോലെ
2014 ൽ ദുബായ് നഗരത്തിലേയ്ക്ക് ചേക്കേറിയ ഈ ദമ്പതിമാർ ഇന്ന് ഉദ്യോഗരംഗത്ത് തിരക്കുകളിലാണ്. ഇരുവരും “മഹിളാരത്നം വായനക്കാർക്കുവേണ്ടി സംസാരിക്കുകയാണ്....
പെരിയോനേ റഹ്മാനെ....
ഭാഷ എന്തായാലും പാട്ടിനും സംഗീതത്തിനും അതിർവരമ്പുകൾ ഉണ്ടാവാറില്ല. തമിഴിൽ ധാരാളം ഹിറ്റുകൾ സമ്മാനിച്ച ജിതിൻരാജ് ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനത്തിലൂടെ മലയാളമനസ്സുകളും കീഴടക്കുന്നു. ജിതിന്റെ വാക്കുകളിലൂടെ...
അദ്ധ്യയനവർഷം ആരംഭിക്കുന്നു ശ്രദ്ധിക്കുക
പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കുകയായി. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരുടെ കാര്യത്തിൽ അമ്മമാർ ഇനി എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു?
Midlife Crisis
ചെറുപ്പം തൊട്ടേ ആഹാരശീലം, പുകവലി, മദ്യം എന്നിവയൊക്കെ സ്വീകരിച്ച് തുടങ്ങിയ ശരീരം 40 കഴിഞ്ഞാൽ ക്ഷീണിതമാവുന്നു. ഇവയെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പാടെ ഉപേക്ഷിക്കയോ വേണം.
കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും
കൈയ്ക്ക് ഈ രോഗം വരാൻ സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ കൈപ്പത്തി നിവർത്തിയും ചുരുക്കിയും ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ കാർപ്പൽ ടണൽ സിൻഡ്രോമിനെ മറികടക്കാം.
ഒരു ലവ് സ്റ്റോറി
ചലച്ചിത്രങ്ങളിലെന്നപോലെ ജീവിതത്തിലും പ്രണയവും ടെൻഷനുകളും അനുഭവിച്ചറിഞ്ഞ നഹാസ് ഷഫ്‌ന ദമ്പതികളുടെ വിശേഷങ്ങളിലൂടെ...
ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ
കണ്ടല്ലൂർ പാരമ്പര്യവഴിയിലെ അഞ്ചാം തലമുറക്കാരി
സ്ത്രീ സുരക്ഷ എങ്ങനെ?
ജീവിതത്തിൽ ഒറ്റയ്ക്കാവുന്ന പല സന്ദർഭങ്ങളിലും കൈക്കൊള്ളേണ്ട അഞ്ചു സ്ത്രീകൾ രക്ഷയ്ക്കായി കാര്യങ്ങൾ....
ആടുജീവിതം
പ്രശസ്ത സംവിധായകൻ ബ്ലെസ്സി 'മഹിളാരത്ന'ത്തിനു നൽകിയ പ്രത്യേക അഭിമുഖം