2021ൽ സംരംഭകയായ ഒരാളാണ് ഞാൻ. ഷോപ്പിൽ വന്ന മൂന്ന് കുഞ്ഞുങ്ങളെ അപ്രതീക്ഷിതമായി കണ്ടതാണ് എന്നെ ചോറ്റു പാത്രം എന്ന ചിന്തയിലേക്ക് എത്തിച്ചത്. ഉച്ചയ്ക്കുള്ള ഊണ് ആ കുഞ്ഞുങ്ങൾ അവധി ദിവസങ്ങളിൽ വീട്ടിൽ പോകുമ്പോൾ മാത്രമേ കഴിക്കുകയുള്ളൂവെന്ന് പറഞ്ഞത് എന്റെ ഉറക്കം കളഞ്ഞിരുന്നു. അങ്ങനെയുള്ള മനുഷ്യർക്ക് വേണ്ടി തനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് നിരന്തര ചിന്തകളിൽ നിന്നാണ് ആ ചോറ്റു പാത്രം തെളിയുന്നത്. മുപ്പത്തിയഞ്ച് രൂപയ്ക്ക് മുപ്പത്തി എന്റ മക്കൾക്കൊപ്പം ആ മൂന്ന് കുഞ്ഞുങ്ങൾക്കും ചോറ്റു പാത്രത്തിൽ ഊണ് നിറച്ചു തുടങ്ങിയതാണ് ഇന്ന് വിജയകരമായി മുന്നേറുന്നത്. വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നതിനൊപ്പം അത് നമുക്ക് ചുറ്റും നിൽക്കുന്നവർക്ക് എത്രത്തോളം സഹായകമാകുമെന്ന് ചിന്തിക്കുന്ന സോഷ്യൽ സംരംഭകയാണ് ഷാലിൻ എലിസ് എബി. ഏതൊരു ബിസിനസ്സിലും ലാഭത്തിന്റെ ഉറങ്ങുമ്പോൾ തൂക്കത്തിനേക്കാൾ സന്തോഷമായി സമാധാനമായി ഉറങ്ങാൻ കഴിയണമെന്നാണ് ഷാലിൻ പറയുന്നത്. പ്രിസർവുകളോ കളറോ ഒന്നും ചേർക്കാതെ ലൈവ് ഐസ്ക്രീം ചെയ്തുകൊടുക്കുന്ന ഐ ഫ്രൂട്ട് എന്ന സംരംഭത്തിൽ തുടങ്ങി ഇന്ന് ഒട്ടേറെ ബിസിനസ്, സാമൂഹിക മേഖലയിൽ കഴിവ് തെളിയിച്ച ഷാലിൻ തന്റെ പൊരുതി നേടിയ ജീവിതത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി.
എന്റെ ചോറ്റുപാത്രത്തിൽ സ്നേഹമുണ്ട്
ആ മൂന്ന് കുഞ്ഞുങ്ങളുടെ വിശന്നു കിടന്ന വയറാണ് എന്റെ ഉറക്കം കളഞ്ഞത്. അവരെപ്പോലെ ഒരുപാട് പേർ അന്നുണ്ടാകുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. ആ കുഞ്ഞുങ്ങൾക്ക് ഉച്ചയ്ക്ക് വയറു നിറയെ കഴിക്കാൻ പോഷകം നിറച്ചു കുറഞ്ഞ വിലയ്ക്ക് ഊണ് കൊടുക്കണം. അത്രമാത്രമായിരുന്നു അന്നത്തെ ഏകചിന്ത. അതൊരിക്കലും ഇത് ശ്രദ്ധേയമാവുമെന്ന് ചിന്തിച്ചിട്ടില്ലായിരുന്നു. അവർക്കുവേണ്ടി പാത്രം വാങ്ങിയപ്പോഴാണ് എന്റെ ചോറ്റുപാത്രം എന്ന പേര് മനസ്സിൽ വന്നത്. അവർക്ക് അത് അവരുടേയെന്ന ഫീലോടെ കാണാൻ കഴിയും. 2021 ഡിസംബറിലാണ് തുടക്കം കുറിച്ചത്. മൂന്ന്, അഞ്ചായി തുടങ്ങിയത് ഇന്ന് നൂറ്റി അറുപത്തിയഞ്ച് ചോറ്റുപാത്രമായി.
സീറോ പ്ലാസ്റ്റിക് പ്രോജക്ട്
Bu hikaye Mahilaratnam dergisinin November 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin November 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...