നടി, നർത്തകി, എഴുത്തുകാരി, ബിസിനസ് സംരംഭക തുടങ്ങി നിരവധി തലങ്ങളിൽ തന്റെതായ കയ്യൊപ്പ് പതിപ്പിച്ച കലാകാരിയാണ് ഊർമിള ഉണ്ണി. 1980 കാല ഘട്ടം മുതൽ മലയാളസിനിമയിൽ സജീവമായ ഊർമിള ഉണ്ണി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും താരം വേഷങ്ങൾ നിരവധി കൈകാര്യം ചെയ്തു. 1992 ൽ പുറത്തിറങ്ങിയ സർഗ്ഗം എന്ന ചിത്രത്തിലെ സുഭദ്ര തമ്പുരാട്ടി എന്ന കഥാപാത്രമായിരുന്നു ഊർമിളയ്ക്ക് മലയാള സിനിമയിലേക്കുള്ള വഴി തെളിച്ചുകൊടുത്തത്. പിന്നീടങ്ങോട്ട് വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി.
എഴുത്തും നൃത്തവും ബിസിനസുമായി താരം ഇപ്പോഴും തിരക്കിലാണ്. സോഷ്യൽ മീഡിയയിലും ആക്റ്റീവാണ് താരം. താര ത്തിന്റെ മകൾ ഉത്തര അഭിനേത്രിയും നർത്തകി യുമാണ്. തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഊർമിള ഉണ്ണി.
അഭിനയവും നൃത്തവും ഒരു കാലത്ത് ഒരു പോലെ കൊണ്ടുപോയിരുന്ന കലാകാരിയെന്ന നിലയിൽ അഭിനയത്തോടാണോ നൃത്തത്തോടാണോ ഇപ്പോൾ ഏറ്റവുമധികം താൽപര്യം ?
ഇത് രണ്ടുമല്ല, എനിക്ക് എഴുത്തിനോടാണ് കൂടുതൽ പ്രിയം. മകൾ ഡാൻസറായതുകൊണ്ട് നൃത്തപഠനത്തിന്റെ പൂർണ്ണതയിൽ എത്തിക്കാൻ അവളെ സഹായിക്കുക എന്നതാണ് ഡാൻസുമാ എന്റെ ഇപ്പോഴുളള ബന്ധം. എന്റെ നൃത്തം ജീവിതത്തിൽ എവിടെയോ വെച്ച് നിന്നു പോയി. വീണ്ടും ആരംഭിക്കണമെന്നുണ്ട്. പക്ഷേ ഉത്തര നൃത്തം ചെയ്യുന്നത് കാണുമ്പോഴാണ് ഞാനിപ്പോൾ കൂടുതൽ സന്തോഷവതിയാകുന്നത്.
ഊർമിള ഉണ്ണി എന്ന നടിക്കുള്ള ഇന്നത്തെ സിനിമാ അവസരങ്ങളെക്കുറിച്ചും ന്യൂജൻ സിനിമകളെക്കുറിച്ചുളള അഭിപ്രായവും
Bu hikaye Mahilaratnam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.