കൂമൻകാവിൽ ബസ് “ വന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിലെ നാലഞ്ച് ഏറുമാടങ്ങൾക്കു നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. ഖസാക്കിലേക്ക് പോകാൻ കൂമൻകാവിലെത്തുന്ന രവിയുടെ ചിത്രം ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ വരച്ചിടുന്നതിങ്ങനെയാണ്. ഖസാക്കിലേക്കെത്തിയ രവിയും ഒ.വി. വിജയന്റെ നോവലും ലോകപ്രശസ്തമായപ്പോൾ അതിനൊപ്പം തന്നെ കഥയിലൂടെ വരച്ചി പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം വീണ്ടും ചർച്ചയാവുകയും സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങുകയും ചെയ്തത്. നെല്ലിയാമ്പതി മലകൾ അതിരിടുന്ന കൊല്ലങ്കോട്ടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് ഗ്രാമത്തിന്റെ പ്രകൃതിഭംഗിയും ഗ്രാമീണതയുടെ നിഷ്കളങ്കതയുമാണ്.
അതിരാവിലെ കൊല്ലങ്കോട്ടേക്ക്
പാലക്കാട് അതിരാവിലെ ബസിറങ്ങുമ്പോൾ നഗരം ഉണർന്നുതുടങ്ങിയതേയുള്ളൂ. തമിഴ് സംസ്കാരത്തിനും ആഴത്തിൽ വേരുകളുള്ള പാലക്കാടിന്റെ പുലർകാലങ്ങൾക്ക് ഇത്രയും ഭംഗിയുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇന്നാണ്. നഗരത്തിലെ പല തെരുവുകളും തമിഴ് നഗരങ്ങളുടെ സ്മരണകളുണർത്തും.
പക്ഷേ, നഗരസൗന്ദര്യം കണ്ട് സമയം കളയാനില്ലാത്തതുകൊണ്ട് കൊല്ലങ്കോട്ടേക്കുള്ള ആദ്യ ബസ് തന്നെ പിടിച്ചു. പലഭാഗത്തും നെൽവയലുകൾ അതിരിടുന്ന റോഡിലൂടെയുള്ള യാത്രക്കൊടുവിൽ കൊല്ലങ്കോട് നഗരത്തിലേക്ക് ഒരൽപം വീർപ്പുമുട്ടിച്ച ഗതാഗതക്കുരുക്കാണ് കൊല്ലങ്കോട്ട് വരവേറ്റത്. ബസിറങ്ങിയയുടൻ ബൈക്കുമായി കാത്തിരുന്ന സുഹൃ ത്തിനൊപ്പം ഗ്രാമീണ സൗന്ദര്യം തേടിയിറങ്ങി.
പാലക്കാട് നഗരത്തിൽനിന്ന് 30 കിലോ മീറ്ററാണ് കൊല്ലങ്കോട്ടേക്കുള്ള ദൂരം. പാല ക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽനിന്ന് പുതുനഗരം വഴി കൊല്ലങ്കോട്ടേക്ക് പോകുന്ന നിരവധി ബസുകളുണ്ട്. തൃ ശൂരിൽനിന്ന് വടക്കഞ്ചേരി നെന്മാറ വഴിയും ഇവിടേക്ക് എത്താം. കൊല്ല കോടാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. പുലർച്ച നാലു മണിക്ക് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസിനും ആറു മണിക്ക് പുറപ്പെടുന്ന തിരുച്ചെന്തൂർ എക്സ്പ്രസിനും സ്റ്റോപ്പുണ്ട്.
ആദ്യ സ്റ്റോപ് ചെല്ലൻചേട്ടന്റെ ചായക്കട
Bu hikaye Kudumbam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...
ആവേശം അമ്പാൻ
'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..
നൽകാം ജീവന്റെ തുള്ളികൾ
ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...
തിരിച്ചറിയണം വിഷ സസ്യങ്ങളെ
പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...
അഴകേറും അസർബൈജാൻ
യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...
സ്വപ്നച്ചിറകിൽ
ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...