ഞാൻ കുഞ്ഞായിരിക്കുമ്പോൾ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. പടക്കം പൊട്ടിക്കാൻ വലിയ ഇഷ്ടമാണെങ്കിലും ചെറുതായതുകൊണ്ട് കമ്പിത്തിരി മാത്രമേ എന്റെ കയ്യിൽ കിട്ടുകയുള്ളൂ. അച്ഛൻ ഒരു കവർ പടക്കവുമായി വന്ന് തിണ്ണയിൽ കയറി നിന്ന് കയ്യിൽ ഒരു വിറകുകൊള്ളിയും പിടിച്ച് പടക്കം കത്തിച്ച് ദൂരേയ്ക്ക് എറിഞ്ഞുതുടങ്ങി. ചെവി പൊട്ടുന്ന ശബ്ദം... ഞാൻ കുറച്ച് മാറി നിൽക്കുകയാണ്. അതിന്റെ അടുത്തേക്ക് പോവാൻ എനിക്ക് പെർമിഷനില്ല. എനിക്ക് പൊട്ടിക്കാൻ കിട്ടാത്തതിന്റെ ഒരു നിരാശ മുഖത്ത് ഉണ്ടായിരുന്നു. അച്ഛൻ തിണ്ണയിൽ കയറി നിൽക്കുന്നു. താഴെയാണ് പടക്കക്കവർ വച്ചിരിക്കുന്നത്. എന്തോ വർത്തമാ നത്തിനിടയ്ക്ക് അച്ഛൻ കയ്യിലിരിക്കുന്ന വിറകു കൊള്ളി പടക്കക്കവറിലേക്കിട്ടു. പിന്നെ വലിയൊരു പൊട്ടിത്തെറിയായിരുന്നു. പിന്നെ അച്ഛനെ കണ്ടത് നമ്മുടെ പറമ്പ് കഴിഞ്ഞ് രണ്ടു വീടുകൾക്ക് അപ്പുറമായിരുന്നു. പിന്നെ ആകെ പുകമയമായിരുന്നു. പിന്നീടുള്ള വിഷുക്കാലത്ത് പടക്കം കാണുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഇതാണ്.
- ധനേഷ് ആനന്ദ് ചിരിപ്പിക്കുന്ന തന്റെ വിഷു ഓർമ്മകളെക്കുറിച്ച് പറഞ്ഞുതുടങ്ങി.
കഴിഞ്ഞ വിഷുക്കാലം
Bu hikaye Nana Film dergisinin April 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin April 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.
വേട്ടയൻ
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജുവാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
ഒരു സെൽഫി കഥ
ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.