ക്യാമറയുടെ മുന്നിലെത്തുമ്പോൾ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾക്കനുസൃതമായി ഇഴുകിച്ചേരാൻ ഷെയിൻ നിഗത്തിന് നിമിഷങ്ങൾ മതി. സിനിമയുടെ തിരക്കുകൾക്കിടയിലാണ് 26 മിനിറ്റ് ദൈർഘ്യമുള്ള സംവേർ ( some where) എന്ന ഫോർട്ട് ഫിലിമിന്റെ സംവിധാനവും,കഥയും, തിരക്കഥയും, ക്യാമറയും, എഡിറ്റിംഗും ഷെയിൻ നിഗം നിർവ്വഹിച്ചിരിക്കുന്നത്.
നായകനായി അരങ്ങേറ്റം കുറിച്ച ചിത്രങ്ങൾക്ക് ശേഷം തനിക്കെതിരെ ഉയർന്നു വന്ന ദുഷ്പ്രചരണങ്ങളേയും, ആരോപണങ്ങളെയും അതിജീവിച്ചാണ് മലയാള സിനിമയിലെ മുഖ്യധാരയിലേക്ക് ഷെയിൻ നിഗം കടന്നു വന്നിരിക്കുന്നത്. പ്രിയദർശൻ ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ പോവുന്ന ഷെയിൻ നിഗം വേലയെന്ന ചിത്രത്തിൽ അഭിനയിക്കാനാണ് പാലക്കാടെത്തിയത്. ഈ സിനിമയുടെ ഭൂരിഭാഗം സീനുകളും രാത്രിയിൽ ചിത്രീകരിക്കുന്നതിനാൽ ഷൂട്ടിംഗില്ലാത്ത പകൽ സമയത്ത് പാലക്കാട് നഗരത്തിലെ പ്രമുഖ ഹോട്ടലായ ഇന്ദ്രപ്രസ്ഥയിൽ വെച്ചാണ് ഷെയിൻ നിഗത്തിനെ കണ്ടത്. തന്റെ ചലച്ചിത്രാഭിനയ വഴികളെക്കുറിച്ച് ഷെയിൻ നിഗം സംസാരിക്കുന്നു.
ഷെയിൻ നിഗം നായകനാവുന്ന പുതിയ ചിത്രമായ വേലയിലെ കഥാപാത്രത്തെക്കുറിച്ച് സൂചിപ്പിക്കാമോ..?
വേലയിൽ കേന്ദ്രകഥാപാത്രമായി അഭിനയിക്കാൻ അവസരം ലഭിച്ചത് തന്നെ മഹാഭാഗ്യമായി ഞാൻ കാണുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് ജോർജേട്ടനെ ഞാൻ കണ്ടിരുന്നു. പോലീസ് വേഷമാണ്. ഉല്ലാസ് അഗസ്റ്റിൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.ഞാൻ ആദ്യമായാണ് പോലീസ് വേഷത്തിൽ അഭിനയിക്കുന്നത്. രൂപത്തിലും ഭാവത്തിലും ഗെറ്റപ്പിലും പോലീസ് ഓഫീസറാവാൻ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം. ഞാൻ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നയാളാണ്. ഉല്ലാസ് അഗസ്റ്റിൻ വ്യത്യസ്തനായ പോലീസ് ഓഫീസറാണ്. ചിത്രം തീയറ്ററിലെത്തുമ്പോൾ എന്റെ പോലീസ് വേഷം പ്രേക്ഷകർ എങ്ങിനെ സ്വീകരിക്കുമെന്നതിന്റെ വല്ലാത്തൊരു കൗതുകമുണ്ട്. നായകനായ ഉല്ലാസ് അഗസ്റ്റിൻ ശരിക്കും ഒരു ത്രില്ലർ ക്യാരക്ടർ തന്നെയായിരിക്കും.
പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ പോവുന്ന ഷെയിൻ നിഗം ഇന്നലെകളിൽ അവതരിപ്പിച്ച് സ്വന്തം കഥാപാത്രങ്ങളെ എങ്ങിനെയാണ് നിരീക്ഷിക്കുന്നത്...?
Bu hikaye Nana Film dergisinin August 16, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin August 16, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.
വേട്ടയൻ
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജുവാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
ഒരു സെൽഫി കഥ
ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.