അസ്തമയ സൂര്യന്റെ അരുണ കിരണങ്ങളേറ്റ് മനോഹരിയായ കൊച്ചി കഴിഞ്ഞ മെയ് 31 ആവേശതിരകളലതല്ലിയ ആഘോഷരാവിന് സാക്ഷ്യം വഹിച്ചു. മത്സരത്തിന്റെയും അംഗീകാരത്തിന്റെയും ഉദ്വേഗവും ആഹ്ളാദവും ഒരുപോലെ ആദ്യാവസാനംവരെ കാണികളിൽ നിറച്ച സന്തോഷരാവ്. കൊച്ചി ലെ മെറിഡിയനിൽ മെയ് 31 വൈകുന്നേരം 6.30ന് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച പത്താമത് മണപ്പുറം മിസ് ക്വീൻ കേരള മത്സരവും പതിനാറാമത് മിന്നലൈ ടി വി മീഡിയ അവാർഡും നടന്നു. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം ഡിയും സിഇഒയുമായ വി പി നന്ദകുമാർ, പെഗാസസ് ചെയർമാൻ അജിത് രവി പെഗാസസും , പെഗാസസ് പ്രൈവറ്റ് ലിമിറ്റഡ് ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ ജെബിത അജിത്തും ചടങ്ങിൽ സന്നിഹിതരായിരുന്നു. മണപ്പുറം ഫൈനാൻസിന്റെയും ഡി ക്യുവിന്റേയും സംയുക്ത സംരംഭത്തിലാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്.
യുവതലമുറയിലെ സ്ത്രീകൾക്ക്, സ്ത്രീ ശാക്തീകരണം, വൈവിധ്യം, ബുദ്ധി, നേതൃത്വഗുണം എന്നിവ പരിപോഷിപ്പിക്കുവാൻ ഇത്തരം മത്സരങ്ങൾ വേദി ഒരുക്കുന്നുവെന്നതിൽ സംശയമില്ല. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 പേരിൽ നിന്നും 16 പേരെയാണ് മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്. 16 പേരിൽ ഒരു മത്സരാർഥിക്ക് കുടുംബത്തിൽ വേണ്ടപ്പെട്ട ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്ന് സംഘാടകരെ അറിയിച്ചു. 15 മത്സരാർത്ഥികൾ മിസ് ക്വീൻ കേരള മത്സരത്തിൽ പങ്കെടുത്തു. ഈ മത്സരത്തിന് മൂന്ന് റൗണ്ടുകൾ ഉണ്ടായിരുന്നു. ആദ്യ റൗണ്ടായ ഇന്ത്യൻ എത്നിക് വെയറിൽ മത്സരാർത്ഥികൾ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് വേദിയിലെത്തിയത് നയനാന്ദകരമായ കാഴ്ചയായിരുന്നു. സെമിഫൈനൽ റൗണ്ടായ ബ്ലാക്ക് കോക്ടെയ്ല് റൗണ്ട് ആയിരുന്നു രണ്ടാമത്തേത്, ഈ റൗണ്ടിൽ 5 മത്സരാർത്ഥികൾ പുറത്തായി. 10 മത്സരാർത്ഥികൾ പൂർണ്ണ ആത്മവിശ്വാസത്തോടെ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് ഉചിതമായ മറുപടി നൽകി. പ്രേക്ഷകർക്കിടയിൽ മത്സരത്തിന്റെ പിരിമുറുക്കം സൃഷ്ടിച്ച റൗണ്ടായിരുന്നുവത്. മിസ് ക്വീൻ കേരള മത്സരം സൗന്ദര്യത്തിൽ മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സ്നേഹത്തിന്റെയും പ്രതീകമാണ്. രണ്ടാം റൗണ്ടിൽ ഓരോ മത്സരാർത്ഥിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്.
Bu hikaye Unique Times Malayalam dergisinin June - July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Unique Times Malayalam dergisinin June - July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ബുള്ളറ്റ്ബാബക്ഷേത്ര വിശേഷങ്ങൾ
മനുഷ്യരും മനുഷ്യദൈവങ്ങളുമൊക്കെ ആരാധനാ മൂർത്തികളാകുന്നത് വിചിത്രമെന്നു തോന്നുന്ന രാജസ്ഥാനിൽ അതിവിചിത്രമെന്നു തോന്നുന്ന ഒരു ക്ഷേത്രമുണ്ട്. ബുള്ളറ്റ് ബാബ ക്ഷേത്രം. ദേശീയ പാത 62 ലൂടെ ജോധ്പൂരിൽ നിന്ന് മൗണ്ട് അബുവിലേക്കുള്ള വഴിയിലൂടെ ഏകദേശം ഒരുമണിക്കൂർ യാത്ര ചെയ്യുമ്പോൾ പാലി ജില്ലയിലെ ബനായി ഗ്രാമത്തിലെത്തും. അവിടെയാണ് ബുള്ളറ്റ് ബാബക്ഷേത്രം. ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് (350 cc Royal Enfield Bullet RNJ 7773.) ആണ് ഇവിടുത്തെ പ്രതിഷ്ഠ. കണ്ണാടിക്കൂട്ടിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്
ഇടതൂർന്ന കാർകൂന്തൽ സ്വന്തമാക്കാനുള്ള ചില പൊടിക്കൈകൾ
സൗന്ദര്യം
"ഇല്ല" എന്നത് ഒരു പൂർണ്ണ വാക്യമാണ്.
കുട്ടിക്കാലത്ത് നമ്മുടെ മാതാപിതാക്കൾ, മുതിർന്നവർ, അധ്യാപകർ തുടങ്ങിയ നമ്മുടെ അടുത്ത കുടുംബാംഗങ്ങളെ പോലും ആരാധിക്കുന്നുണ്ടാകാം. അവർ ശാരീരികമായി നമുക്ക് മീതെ ഉയരത്തിൽ നിൽക്കുന്നു, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും നമ്മോട് പറയുന്നു. ഈ ആദ്യ വർഷങ്ങളിൽ, നിങ്ങളുടെ മനസ്സ് ഒരു സ്പോഞ്ചായി മാറുമ്പോൾ, നിങ്ങൾക്ക് നൽകുന്ന ഏത് വിവരവും പെട്ടെന്ന് ആഗിരണം ചെയ്യും, എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളോട് പറയുന്ന ഈ ആളുകൾ യഥാർത്ഥത്തിൽ “ശരി” ആളുകളാണെന്നും നിങ്ങൾ ശരിയല്ല\" എന്നും നിങ്ങളുടെ തലച്ചോറിന് വളരെ ബോധ്യപ്പെടുത്തുന്നു. ഇത് ഓരോ കുട്ടിയുടെയും സ്ഥിരസ്ഥിതിയാണ്.
സ്ത്രീകളിലെ വെള്ളപോക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ആർത്തവ ചക്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ യോനിസ്രാവത്തിന്റെ ഘടനയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണ്. പ്രായപൂർത്തിയാകുന്ന സന്ദർഭം (Puberty), ആർത്തവം തുടങ്ങുന്നതിനു മുമ്പ്, അണ്ഡോല്പാദനം നടക്കു മ്പോൾ(Ovulation), ലൈംഗിക ഉത്തേജനം, ഗർഭിണി ആയിരിക്കുമ്പോൾ, മുലയൂട്ടൽ തുടങ്ങിയ സന്ദർഭങ്ങളിൽ എല്ലാം ഇത്തരം സ്വാഭാവികമായ യോനി സ്രാവം കാണപ്പെടുന്നു.
ചിരി ശക്തമായ ഔഷധമാണ്
നർമ്മം നമ്മുടെ ഭാരങ്ങളെ ലഘൂകരിക്കുന്നു, പ്രത്യാശയെ പ്രചോ ദിപ്പിക്കുന്നു, മറ്റുള്ളവരുമായി നമ്മെ ബന്ധിപ്പിക്കുന്നു, ഒപ്പം നമ്മെ അടിസ്ഥാനപ്പെടുത്തുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നു. കോപം ഒഴിവാക്കാനും വേഗത്തിൽ ക്ഷമിക്കാനും ഇത് നമ്മെ സഹായിക്കുന്നു.
ഒരു അപൂർവ്വ ടാംഗോ
ഏഷ്യൻ ഫിനാൻഷ്യൽ വേളയിൽ നമ്മൾ കണ്ടതുപോലെ, കോ-ഇന്റഗ്രേറ്റഡ് മാർക്കറ്റുകളുടെ യാഥാർത്ഥ്യവും - വ്യത്യസ്ത അസറ്റ് ക്ലാസുകൾ തമ്മിലുള്ള അടുത്ത ബന്ധവും - വിപണിയുടെ ഒരു പോക്കറ്റിൽ ഒരു തകർച്ചയുടെ അപകടസാധ്യതകളും പാറ്റേൺ നൽകുന്നു.
നിങ്ങളുടെ എഴുത്ത് കഴിവുകൾ വികസിപ്പിക്കുന്നതിന് ജനറൽ എഐയുമായി എങ്ങനെ മികച്ച രീതിയിൽ സഹകരിക്കാനാകും
എഴുത്ത് കാലഹരണപ്പെടുന്നില്ല എന്ന വാദത്തിന്റെ കേന്ദ്രം സർഗ്ഗാത്മകത, സഹാനുഭൂതി, സന്ദർഭോചിതമായ സൂക്ഷ്മത എന്നിവയുടെ അന്തർലീനമായ മാനുഷിക വശങ്ങളാണ്. എഐയ്ക്ക് ചില ശൈലികൾ അനുകരിക്കാനും വിവരങ്ങൾ സമന്വയിപ്പിക്കാനും കഴിയുമെങ്കിലും, മനുഷ്യ വികാരങ്ങളെയോ സാംസ്കാരികവും ചരിത്രപരവുമായ സന്ദർഭങ്ങളിൽ ഉൾച്ചേർത്ത സൂക്ഷ്മതകളെയോ യഥാർത്ഥത്തിൽ മനസ്സിലാക്കാനുള്ള കഴിവില്ല.
അനുപമം, ഗംഭീരം; മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, 'യൂണിക് ടൈംസ് കോൺക്ലേവ് 2024"
സംരംഭകത്വ ലോകത്തെ സ്ത്രീകളുടെ നേട്ടങ്ങളും വെല്ലുവിളികളും കേ ന്ദ്രീകരിച്ചുള്ള ചർച്ചയുടെ വേദിയായിരുന്നുവത്. സാധൻ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ശ്രീ ജിജി മാമ്മന്റെ അവിസ്മരണീയമായ ഉദ്ഘാടനപ്രസംഗവും ഉൾപ്പെടെ വിവിധ വ്യവസായ പ്രമുഖരുടെ അനു ഭവസമ്പത്തും കോൺക്ലേവിന്റെ മാറ്റുകൂട്ടി. സ്ത്രീകൾ അഭിമുഖീകരിക്കുന്ന സംരംഭകത്വത്തിന്റെ സങ്കീർണ്ണതകളിലേക്കും ശാക്തീകരണത്തിനും വിജയത്തിനുമുള്ള തന്ത്രങ്ങൾ ചർച്ച ചെയ്തു.
മണപുറം ഫിനാൻസ് ലിമിറ്റഡ്, യൂണിക് ടൈംസ് വിമൻസ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു
s
യുണീക് ടൈംസ്, ഡി ക്യു മിസിസ് കേരള ഗ്ലോബൽ 2024 കിരീടം രേവതി മോഹന് സ്വന്തം
ലോകത്താകമാനമുള്ള വിവാഹിതരായ മലയാളി വനിതകളിൽ നിന്നും ഒഡിഷനിലൂടെ തെരഞ്ഞെടുത്ത 12 മത്സരാർത്ഥികളാണ് ഗ്രാൻഡ്ഫി നാലെയിൽ റാംപിൽ ചുവടുവച്ചത്.