Madhyamam Weekly - 6 May 2024Add to Favorites

Madhyamam Weekly - 6 May 2024Add to Favorites

Magzter Gold ile Sınırsız Kullan

Tek bir abonelikle Madhyamam Weekly ile 8,500 + diğer dergileri ve gazeteleri okuyun   kataloğu görüntüle

1 ay $9.99

1 Yıl$99.99 $49.99

$4/ay

Kaydet 50% Hurry, Offer Ends in 1 Day
(OR)

Sadece abone ol Madhyamam Weekly

1 Yıl $9.99

bu sayıyı satın al $0.99

Hediye Madhyamam Weekly

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Dijital Abonelik
Anında erişim

Verified Secure Payment

Doğrulanmış Güvenli
Ödeme

Bu konuda

ഒാർക്കുന്നുവോ കാൽപന്തിന്റെയും സംഗീതത്തിന്റെയും ഇൗ മാന്ത്രികരെ? ● രവി മേനോൻ ● മധു വാസുദേവന്‍
നിങ്ങൾ അറിയുന്നുണ്ടോ തൃശൂരിൽ പാഴാകുന്ന കോടികളുടെ കഥ ●ആർ. സുനിൽ അേന്വഷിക്കുന്നു
ഇരുള ഗോത്ര കവിത ● റണ്ട് തുണ്ടാന കലപ്പെ ● മണികണ്ഠൻ അട്ടപ്പാടി
കഥ ● വ്ലാദിമിറിന്റെ ജനാല ● ഡിന്നു േജാർജ്
കവിത ● ഉമേഷ് ബാബു കെ.സി ● സുഷമ ബിന്ദു ● പ്രിൻസ് ഒാവേലിൽ ● കെ. സന്തോഷ് ● റഹീമ വാളാട്
ഗാബോയോട് ഇത് ചെയ്യണമായിരുന്നോ? ● വൈക്കം മുരളി
അനുഷ്ഠാനങ്ങളുടെ ഒങ്കാറ ●എം.സി. രാജനാരായണൻ
‘കാലാന്തര’ത്തിൽ ടി.പി. രാജീവൻ ● പ്രേംചന്ദ്
‘സംഗീതയാത്ര’യിൽ എം.കെ. അർജുനൻ ● ശ്രീകുമാരൻ തമ്പി

ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..

ഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?

ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..

6 mins

ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത

ഓപൺഹൈമറിന് ഏഴ് ഓസ്കർ അവാർഡുകളാണ് ലഭിച്ചത്. ഈ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്വാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.

ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത

5 mins

മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി

കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം. സി.ആർ. നീലകണ്ഠന്റെ ലേഖനത്തിലെ വാദങ്ങളെ വിമർശിക്കുകയാണ് ലേഖിക.

മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി

2 mins

തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ

‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പൈങ്കിളി മോശമാണെന്ന് ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ് വിളമ്പുന്നത് എന്ന മറ്റൊരു വിമർശനവുമുണ്ട്. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് പരിശോധിക്കുകയാണ് സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ? -ഒരു സംവാദത്തിന് തിരികൊളുത്തുകയാണ് ഈ പഠനം.

തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ

10+ mins

കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ

കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് (ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.

കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ

3 mins

ഹരിയാന കൊടുങ്കാറ്റ്

കപിൽദേവിന്റെ 'ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഈ ജൂൺ 25ന് 40 വർഷം ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഈ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്വസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്? -മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.

ഹരിയാന കൊടുങ്കാറ്റ്

5 mins

ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി

നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയൽപോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്വങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും ഐ.ടി വിദഗ്ധനുമായ ലേഖകന്റെ ഈ വിശകലനം മുന്നോട്ടുവെക്കുന്നു.

ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി

7 mins

ഭ്രമാത്മകതകളും സ്വപ്നങ്ങളും

റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതറെസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ 'Solenoide’ വായിക്കുന്നു.

ഭ്രമാത്മകതകളും സ്വപ്നങ്ങളും

4 mins

സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ

ചരിത്രം ഉറങ്ങാതെ നിലകൊള്ളുന്ന, പൗരാണികതകൾ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഈജിപ്തിലൂടെയുള്ള യാത്ര തുടരുന്നു. കൈറോയിലെ ഒരു വെള്ളിയാഴ്ച കാഴ്ചകളാണ് ഇത്തവണ. സയ്യിദ ആയിഷ മസ്ജിദിലെ ജുമുഅയിൽനിന്നും സയ്യിദ ആയിഷ ചന്തയിലെ തിരക്കുകളിൽനിന്നും കാണാൻ നിറയെ ഉണ്ട്, അറിയാൻ നിരവധിയുണ്ട്.

സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ

7 mins

ആ നിയമഭേദഗതിയോട് യോജിപ്പ് ഉണ്ടായിരുന്നില്ല; ഗൗരിയമ്മയാണ് ശരിയായി പ്രശ്നം ഉയർത്തിയത്

കേരളത്തിലെ ഭൂപ്രശ്നം, ആദിവാസി-ദലിത് അവസ്ഥകൾ എന്നിവയെ കേന്ദ്രീകരിച്ച് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം. ഇത്തവണ അദ്ദേഹം തന്റെ ജീവിതം, പാർട്ടിപ്രവർത്തനം എന്നിവയെക്കുറിച്ചും സംസാരിക്കുന്നു.

ആ നിയമഭേദഗതിയോട് യോജിപ്പ് ഉണ്ടായിരുന്നില്ല; ഗൗരിയമ്മയാണ് ശരിയായി പ്രശ്നം ഉയർത്തിയത്

10+ mins

പൊലീസ് സേനയെ ജനങ്ങളെ മർദിക്കാനായി അഴിച്ചുവിടരുത്

ഒരു ഇടവേളക്കുശേഷം വീണ്ടും പൊലീസ് അതിക്രമങ്ങൾ ചർ ച്ചചെയ്യപ്പെടുകയാണ്. എറണാകുളം ജില്ലയിലെ ഇരുമ്പനം സ്വ ദേശി മനോഹരൻ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതാണ് ഇ പ്പോൾ ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണം.

പൊലീസ് സേനയെ ജനങ്ങളെ മർദിക്കാനായി അഴിച്ചുവിടരുത്

6 mins

സ്കൂൾ പാഠപുസ്തകം അഥവാ വർഗീയതയുടെ ഇൻകുബേറ്റർ

ആറു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ വലിയരീതിയിൽ ഹിന്ദുത്വയുടെ നിർദേശപ്രകാരം തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രം ഹിന്ദുവിന്റെ ചരിത്രം' എന്ന സമവാക്യത്തിലാണ് പാഠപുസ്തകങ്ങൾ തിരുത്തപ്പെടുന്നത്. എന്താണ് ഈ തിരുത്തലുകളിലൂടെ സംഭവിക്കുക? എന്താണ് ഇതിലൂടെ ഇല്ലാതാക്കുന്നത്? -ചരിത്രകാരനും അധ്യാപകനുമായ ലേഖകന്റെ നിരീക്ഷണങ്ങളും വിശകലനവും.

സ്കൂൾ പാഠപുസ്തകം അഥവാ വർഗീയതയുടെ ഇൻകുബേറ്റർ

8 mins

Madhyamam Weekly dergisindeki tüm hikayeleri okuyun

Madhyamam Weekly Magazine Description:

YayıncıMadhyamam

kategoriNews

DilMalayalam

SıklıkWeekly

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its twenty-fifth year, it has grown into 19 editions including Gulf and online editions. 
But it's not the quantitative merit that sets it apart. It places great value on quality, truth and credibility. Madhyamam, run by a Public Charitable Trust, is not linked to any interest group or business houses. Its news is often rated the most independent and truthful and its editorial fearless and impartial. The paper does not accept advertisements that exploit women's honour and offend human dignity, titillate base emotions, promote superstitions or dishonest business. The many public interest campaigns Madhyamam initiated by its investigative reporting, sacrificing much advertisement income, have helped to create a fiercely loyal readership for the paper. And the circle is growing wherever Malayalis live. 
Madhyamam has a strict code of ethics on news, views and advertisements. It believes that news is sacred and not to be tampered with. It also believes that comment should be free.Both are age-old norms but fast fading from the media under survival pressure. Madhyamam sets great store by universal human values that transcend boundaries of caste, race, religion and region. The paper has established beyond doubt that even in these days of crass profiteering, value-based journalism is viable, and that it still has adherents and public support. That is why it has grown in spite of its strict ethical codes. 

Weekly: As a decennial contribution to the cultural area of Malayalam, Madhyamam Weekly was launched on 19 Feb, 1998. The editorial team had at its head noted writer and journalist C.Radhakrishnan. In a matter of about 40 weeks it has established as a forerunner of Malayalam periodical journalism, true to its claim of providing a new reading culture. Besides literary pieces, in-depth political analyses and informative studies in science, sociology, politics and current affairs, it has also made its presence felt through trendsetting interventionist reportage of social evils and the struggle against them.

  • cancel anytimeİstediğin Zaman İptal Et [ Taahhüt yok ]
  • digital onlySadece Dijital
BASINDA MAGZTER:Tümünü görüntüle