പുടവയുടുത്ത് പൊന്നോണം
Vanitha|September 03, 2022
കസവും കരയും വർണചിത്രങ്ങളും ചേർത്ത് ഓണപ്പുടവയുടെ മാറ്റുകൂട്ടുന്ന കുത്താമ്പുള്ളിയിലേക്ക് ഒരു യാത്ര
രാഖി റാസ്
പുടവയുടുത്ത് പൊന്നോണം

ചിങ്ങവെയിൽ ഇലകളിലും പൂക്കളിലും കസവെഴുതുമ്പോഴേ മലയാളമനസ്സ് ഓണക്കോടി തേടിത്തുടങ്ങും. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ചെറുതും വലുതുമായ ടെക്സ്റ്റയിൽ ഷോപ്പുകൾ മുതൽ ബുട്ടീക്കുകളും ഷോപ്പിങ് മാളുകളും വരെ കസവു പുടവയിലെ കരവിരുതുമായി ഒരുങ്ങി നിൽക്കും. കഴിഞ്ഞ കൊല്ലത്തേക്കാൾ കൗതുകമുണർത്തുന്ന ഓണക്കോടികളിലായിരിക്കും ഓരോ മലയാളി പെൺകൊടിമാരുടെയും കണ്ണ്.

ഓണക്കോടികൾക്കായി മലയാളികൾ നാടോടിത്തുടങ്ങുമ്പോൾ കുത്താമ്പുള്ളി ഗ്രാമം അൽപം നടു നിവർക്കും. “ഒരു കൊല്ലം രാപ്പകലില്ലാതെ അധ്വാനിച്ചു നിറച്ച ഞങ്ങളുടെ റാക്കുകൾ ഒഴിയുന്ന കാലമാണിത്. ഓണം കഴിയുമ്പോൾ മുതലാണ് ഇവിടെ കോടി നെയ്ത്ത് ആരംഭിക്കുന്നത്. അടുത്ത ഓണത്തോടെ തിരക്കൊഴിയും '' കുത്താബുള്ളിയിലെ നെയ്ത്തുകാർ നാട്ടുപ്പെരുമയിലേക്കുള്ള വാതിൽ തുറന്നു.

ഗായത്രിക്കും നിളയ്ക്കുമിടയിൽ

തൃശൂർ ജില്ലയുടെ അതിർത്തി ഗ്രാമമാണ് കുത്താമ്പുള്ളി. തൃശൂരിൽ നിന്ന് 50 കിലോമീറ്ററോളം ദൂരം പ്രകൃതിമനോഹരമായ പാതകളിലൂടെ സഞ്ചരിച്ച് കുതിരാൻ തുരങ്കം കടന്ന് തിരുവില്വാമലയിലെത്താം. അവിടെ നിന്ന് അഞ്ചു കിലോമീറ്റർ കൂടി അകത്തേക്ക് മാറിയാണ് കുത്താമ്പുള്ളി ഗ്രാമം.

ഗ്രാമാതിർത്തി അടുക്കുമ്പോഴേ അറിയാം കുത്താമ്പുള്ളി എത്തി എന്ന്. വഴിവക്കിലെ ഓരോ കൊച്ചു വീടുകളിലും കച്ചവടസ്ഥാപനത്തിലെന്നതു പോലെ കൈത്തറി വസ്ത്രങ്ങൾ എന്ന ബോർഡുകൾ തൂങ്ങുന്നുണ്ടാകും. ഓരോ വീട്ടിലും തറിയുടെ താളം ഉയരുന്നുണ്ടാകും. തറിയുള്ള വീട്ടുകാരെല്ലാം വസ്ത്രം നെയ്ത് സഹകരണ സംഘം വഴിയോ സ്വകാര്യ സംരംഭകർ വഴിയോ വിപണനം ചെയ്യുകയാണ് പതിവ്. നെയ്ത്തുകാർ തന്നെയാണ് സ്വകാര്യസംരംഭകരായി മാറിയിരിക്കുന്നത്.

This story is from the September 03, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the September 03, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
ആ ദിവസം ഞാൻ മരിച്ചില്ല
Vanitha

ആ ദിവസം ഞാൻ മരിച്ചില്ല

ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ

time-read
4 mins  |
April 13, 2024
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
Vanitha

വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
April 13, 2024
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
Vanitha

ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.

time-read
1 min  |
April 13, 2024
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
Vanitha

ചെയ്തു നോക്കാം നെഗറ്റീവ് റോൾ

കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം

time-read
2 mins  |
April 13, 2024
ആടുജീവിതത്തിലെ കൂട്ടി ഹീറോ
Vanitha

ആടുജീവിതത്തിലെ കൂട്ടി ഹീറോ

ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ

time-read
1 min  |
April 13, 2024
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
Vanitha

ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ

ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി

time-read
4 mins  |
April 13, 2024
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
Vanitha

ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്

രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ

time-read
3 mins  |
April 13, 2024
രോഗമോ വെറും പാടുകളോ?
Vanitha

രോഗമോ വെറും പാടുകളോ?

സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം

time-read
2 mins  |
April 13, 2024
വസ്തു വാങ്ങാം കെ സ്മാർട്ടായി
Vanitha

വസ്തു വാങ്ങാം കെ സ്മാർട്ടായി

ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം

time-read
1 min  |
April 13, 2024
മിണ്ടിപ്പറയുന്ന താരസാരികൾ
Vanitha

മിണ്ടിപ്പറയുന്ന താരസാരികൾ

ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ

time-read
3 mins  |
April 13, 2024