ഒരു സ്ത്രീ എന്ന നിലയിൽ സ്വന്തം വിജയം എന്നത് ആഘോഷിക്കാൻ വകയുള്ളത് തന്നെയാണ്. ശരിയല്ലേ? ഒരു സ്ത്രീയുടെ വിജയമെന്നാൽ അത് വ്യക്തിപരമായി കണക്കാക്കാനുള്ളതല്ല. ഒരു കൂട്ടായ്മയുടെ വിജയമാണത്. അപ്പോൾ ഇതെന്റെ മാത്രം വിജയമല്ല. പറ ക്കാട്ട് കുടുംബത്തിന്റെ വിജയമാണ്. എന്റെയൊപ്പം ബിസിനസ്സിന്റെ ഉയർച്ചയ്ക്കായി നിൽക്കുന്ന ഓരോരുത്തരുടെയും വിജയമായിത്തന്നെ ഞാനത് കണക്കാക്കുന്നു.
പ്രതിസന്ധികൾ മറികടന്നുള്ള ഒരു വിജയം തന്നെയായിരുന്നില്ലേ ഇത്? പ്രതിസന്ധികൾ ജീവിതത്തിന്റെ ഭാഗമാണ്. അത് നമുക്കെല്ലാം ഉണ്ടാകും. പ്രതിസന്ധികളിൽ തളർന്നുപോയാൽ അതാവും നമ്മുടെ ഏറ്റവും വലിയ പരാജയം. പ്രതിസന്ധികളെ എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളതാണ് പ്രധാനം. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പ്രതിസന്ധിയും ഞാൻ കാണുന്നത് ഒരു ത്രില്ലോടുകൂടിയാണ്. ഒരു പോസിറ്റീവ് സ്പിരിറ്റിലാണ് ഞാൻ ഓരോ കടമ്പകളെയും കണക്കാക്കുന്നത്. പ്രതിസന്ധിയെ എല്ലായ്പ്പോഴും വിജയത്തിന്റെ ചവിട്ടുപടിയായി കാണുന്നു.
ഒരു സംരംഭക എന്ന നിലയിൽ എങ്ങനെയായിരുന്നു ഈ തുടക്കം? തുടക്കം എം.ബി.എകാരിയായ ഒരു സാധാരണ കുടുംബിനിയായിട്ടായിരുന്നു. ബിസിനസ് എന്ന ആശയം എല്ലാ പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. മക്കളും ഭർത്താവും ഒരുമിച്ചുള്ള സന്തോ ഷപൂർണ്ണമായ കുടുംബജീവിതം നയിക്കുകയും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം താണ്ടി മക്കൾ പ്രാപ്തിയായതി നുശേഷമാണ് ഞാനെന്റെ ബിസിനസ് സ്വപ്നത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഒരിക്കലും ബിസിനസ്സുകാരി ആവുക ആയിരുന്നില്ല. മുൻപിലുള്ള ഏറ്റവും വലിയ സ്വപ്നം. ഒരു മാനേജർ പോസ്റ്റിലിരുന്ന് ജോലി ചെയ്യുക എന്നതായിരുന്നു അന്നത്തെ ആ എം.ബി.എക്കാരിയുടെ ആഗ്രഹം. അന്നത്തെ എന്നെ ഇന്നത്തെ ഒരു ബിസിനസ്സുകാരിയാക്കി തീർത്തത് ഭർത്താവിന്റെ ആശയം ഒന്നുകൊണ്ടുമാത്രമാണ്. ഭർത്താവിൽ നിന്ന് ബിസിനസ്സിന്റെ ആദ്യപാഠങ്ങളെല്ലാം പഠിച്ചുകൊണ്ടാണ് ഞാൻ ഈ രംഗത്ത് തുടക്കം കുറിക്കുന്നത്.
കുടുംബത്തിന്റെ പിന്തുണ എത്രത്തോളമാണ്?
This story is from the March 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.