മസ്തിഷ്കാഘാതം എന്ന് വിളിക്കപ്പെടുന്ന അഥവാ പക്ഷാഘാതം സ്ട്രോക്ക് ലോകത്തെവിടെയും മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ്. ഇതൊരു ജീവിതശൈലീ രോഗാവസ്ഥയാണ്. ഓരോ മൂന്നു സെക്കൻഡിലും ഒരാൾക്ക് വീതം സ്ട്രോക്ക് ഉണ്ടാകുന്നു എന്ന കണക്ക് ആഗോള തലത്തിലുണ്ട്. പ്രതിവർഷം 12.2 ദശലക്ഷം പേർ പുതുതായി മസ്തിഷ്കാഘാതം എന്ന ഈ രോഗാവസ്ഥയിലെത്തുന്നു. ലോകമെമ്പാടും ശരീര വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണിത്.
മനുഷ്യരിലെ സ്ട്രോക്ക് ആദ്യമായി തിരിച്ചറിഞ്ഞത് 2,400 വർഷങ്ങൾക്ക് മുമ്പാണ്. അക്കാലത്ത് ലത്തീനിലും ഗ്രീക്കിലും അത് “അപ്പോപ്ലെക്സി' എന്നറിയപ്പെട്ടു. ക്രമേണ സ്ട്രോക്കിന്റെ രോഗനിർണ്ണയവും മാനേജ്മെന്റും ഗണ്യമായി വികസിച്ചു. നിലവിൽ മസ്തിഷ് കാഘാതമെന്നത് പ്രതിരോധ്യമായ ഒരു അവസ്ഥയാണെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു. അതേസമയം, മസ്തിഷ്കാഘാതത്തെ അതിജീവിക്കുന്നവരിൽ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകൾ വളരെ വലുതായിരിക്കും.
ഏതു പ്രായത്തിലുള്ള വ്യക്തികളെയും സ്ട്രോക്ക് ബാധിക്കാം. പക്ഷേ, യുവജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് 18-50 വയസ് പ്രായമുള്ളവരിൽ, മസ്തിഷ്കാഘാത വർദ്ധനവ് ഗണ്യമായിട്ടുണ്ട്. ഉദാസീന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണം, ചില മരുന്നുകൾ എന്നിവ സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കും. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, മസ്തിഷ് കാഘാതം മൂലം മരണം വരെ സംഭവിക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു വിദഗ്ധ ന്യൂറോളജിസ്റ്റായ ഡോ.എം. എ. ജോയ്. കറുകുറ്റി അഡ്ലക്സ് ആശുപത്രി ന്യൂറോളജി ഡിപ്പാർട്ട്മെന്റിലെ സീനിയർ കൺസൾട്ടന്റും മൂവ്മെന്റ് ഡിസെബിലിറ്റി സ്പെഷലിസ്റ്റുമായ അദ്ദേഹം "മഹിളാരത്നം' ലേഖകൻ മൈക്കിൾ വർഗ്ഗീസ് ചെങ്ങാടകരിക്ക് നൽകിയ അഭിമുഖത്തിൽ മസ്തിഷ് കാഘാതത്തെപ്പറ്റി വിശദീകരിച്ചു.
This story is from the November 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...