തുളസിക്കതിർ നുള്ളിയെടുത്ത്
കണ്ണന്നൊരു മാലയ്ക്കായ്
പൊട്ടാത്ത നൂലിൽ കെട്ടി
എന്നെന്നും ചാർത്താം ഞാൻ...
തുളസിക്കതിർ നുള്ളിയെടുത്ത്
കണ്ണാ... കണ്ണാ... കണ്ണാ... കണ്ണാ....
ഏതാണ്ട് മുപ്പത്തി അഞ്ചുവർഷം മുൻപ്, തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന കരു നാഗപ്പള്ളിക്കാരൻ പട്ടശ്ശേരിൽ സഹദേവൻ രചിച്ച ഈ മനോഹര ഗാനം ഇക്കാലത്തിനിടെ എത്രപേർ പാടി എന്നുള്ളതിന് ആരുടെ പക്കലുമില്ല. കൃത്യമായ കണക്ക്. തൃക്കൊടിത്താനം സച്ചിദാനന്ദൻ ഉൾപ്പെടെ അറിയപ്പെടുന്ന ഒട്ടനവധി ഗായകർ നൂറുകണക്കിന് വേദികളിൽ ഈ കൃഷ്ണഭക്തി ഗാനം ആലപിച്ചിട്ടുണ്ട്.
അതൊക്കെയും മധുരതരവും ഹൃദ്യവുമായിരുന്നു എന്നുള്ള കാര്യത്തിൽ സംശയം ഒട്ടുമേയില്ല. സംഗീതാസ്വാദകർ അത് തുറന്ന മനസ്സോടെ സ്വീകരിക്കുകയും ചെയ്തു. എന്നാൽ അതിനെ ഒരു തരംഗമാക്കി മാറ്റിയത് കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിനിയായ ഒരു പെൺകുട്ടിയാണ്. ഒരു മുസ്ലീം പെൺകുട്ടി. കേവലം പതിനാല് വയസ്സും മാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ്, തൊടിയൂർ മേച്ചിലഴികത്ത് വീട്ടിൽ ആധാരമെഴുത്തുകാരനായ നൗഷാമുദ്ദീന്റെയും കൊല്ലം കോർപ്പറേഷൻ ഉദ്യോഗസ്ഥ ജസീലയുടേയും രണ്ട് പെൺമക്കളിൽ മൂത്തവൾ ഹനാ ഫാത്തിം ആദ്യമായി ഈ പാട്ടുപാടുന്നത്. ആദ്യആലാപനത്തിൽ തന്നെ ഹനയുടെ മധുരസ്വരം പാട്ടിനെ വൈറലാക്കിയപ്പോൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പതിമൂന്ന് ലക്ഷം പേരാണ് ഹന പാടുന്നത് കാണുകയും കേൾക്കുകയും ചെയ്തത്. പന്തീരായിരത്തിന് മേൽ ലൈക്കും കിട്ടി.
അതേത്തുടർന്ന് മറ്റൊരു വലിയ കാര്യം കൂടി നടന്നു. ഹനയുടെ മധുരശബ്ദത്തിലൂടെ ലോകത്തെമ്പാടുമുള്ള സംഗീതാസ്വാദകർ ഹൃദയത്തിലേറ്റുവാങ്ങിയ ആ പാട്ടിന് വരികൾ ചമച്ച പട്ടശ്ശേരിൽ സഹദേവനെ മുപ്പത്തി അഞ്ചുവർഷങ്ങൾക്കു ശേഷം ലോകം തിരിച്ചറിയുകയും ചെയ്തു.
കഥയിങ്ങനെ..
This story is from the November 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...