സാമൂഹികപ്രവർത്തകയും രാഷ്ട്രീയനേതാവുമായ അഡ്വ. രേണു ഗോപിനാഥ് പണിക്കരുടെ വാക്കുകളാണിത്. സ്ത്രീകളെ ആരും ഉയർത്തേണ്ടതില്ലെന്നതും രേണു ഗോപി നാഥിന്റെ മറ്റൊരു കാഴ്ചപ്പാടാണ്. അവരെ ഉയർത്തേണ്ട സ്വയം ഉയർന്നുകൊള്ളും. അതിനു തടസ്സമാകാതിരുന്നാൽ മതി. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് രേണു ഗോപിനാഥ് ഇത് പറയുന്നത്. വെറുതെ പറയുക മാത്രമല്ല അവർ സ്വന്തം ജീവിതം സ്വയം കരുപ്പിടിപ്പിച്ചു മാതൃക കാണിക്കുന്നുമുണ്ട്.
മാതാപിതാക്കൾ മലയാളികളാണെങ്കിലും രേണു ഗോപിനാഥ് ജനിച്ചു വളർന്നത് ജാർഖണ്ഡിലാണ്. കേരളത്തിൽ വേരുകളുണ്ടെങ്കിലും പ്രവർത്തനമേഖല ജാർഖണ്ഡതന്നെയാണ്. ജനതാദൾ (യു) ജാർഖണ്ഡ് സംസ്ഥാന വൈസ് പ്രസിഡന്റായ അഡ്വ. രേണു അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയുമാണ്. പല കാരണങ്ങൾകൊണ്ടും ജാർഖണ്ഡിലെ ജനങ്ങൾ പിന്നോക്കാവസ്ഥയിലാണ്. ഏറ്റവും ഉയർന്ന ജീവിതസാഹചര്യം സൃഷ്ടിക്കാൻ അവസരമുണ്ടെങ്കിലും അത് ആരും പ്രയോജന പ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം. ധാതുവിഭവങ്ങളാൽ സമൃദ്ധമാണ് ഈ നാട്. ഇന്ത്യയിലെ മൊത്തം ധാതുവിഭവങ്ങളുടെ നാൽപ്പതു ശതമാനം ഉൽപ്പാദിപ്പിക്കുന്നത് ജാർഖ ണ്ഡിലാണെന്നു പറയുമ്പോൾ അവിടുത്തെ സാധ്യത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം. പക്ഷേ ഒരു വിഭാഗം അതിസപന്നർക്കല്ലാതെ മറ്റാർക്കും അതുകൊണ്ടു പ്രയോജനമൊന്നുമില്ല.
രണ്ടു പതിറ്റാണ്ടിനു മുമ്പു രൂപം കൊണ്ട് ജാർഖണ്ഡിനു പരിമിതികൾ ഏറെയാണ്. അതുകൊണ്ടുതന്നെയാണ് അഡ്വ. രേണുവിന്റെ പ്രവർത്തനങ്ങൾ അവിടെ ഏറെ ശ്രദ്ധേയമാകുന്നത്. ഒരു മലയാളി വനിത ജാർഖണ്ഡ് പോലെയുള്ള ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹികരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു എന്നത് ചെറിയ കാര്യമല്ല. ജാർഖണ്ഡിലെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ചും ശാക്തീകരണത്തിന്റെ അനിവാര്യതയെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് അഡ്വ. രേണു ഗോപിനാഥ് പണിക്കർ "മഹിളാരത്നം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.
തിരക്കേറിയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ സാമൂഹികപ്ര വർത്തനത്തിനു സമയം കണ്ടെത്തുന്നത് എങ്ങനെയാണ്?
Bu hikaye Mahilaratnam dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...