ആയുർവേദത്തിൽ പ്രധാനമായിട്ട് എട്ട് വിഭാഗങ്ങളുണ്ട്. അതിലൊന്നാണ് രസായനം. രസായനത്തെക്കുറിച്ച് വിശദമായി പറഞ്ഞാൽ സെൽ ഏജിംഗിന് സ്ലോ ഡൗൺ ചെയ്യുന്ന ചികിത്സകളാണ്.
രസാദികളായ ധാതുക്കളുടെ ലാഭോ ഉപായമാണ് രസായന ചികിത്സ. ച്യവനപ്രാശം രസായന ചികിത്സയിൽ പെടുന്ന മരുന്നാണ്.
ഉപ്പന്റെ കൂട്ടിൽ നിന്നും നീലകൊടുവേലി എടുത്തുവെന്ന് പറയുന്ന കഥ പോലെയാണ് രസായന ചികിത്സയെക്കുറിച്ചും പറയാനുള്ളതെന്ന് പിറവത്തിനടുത്തുള്ള മണീടിലെ ഏഴക്കരനാടിനടുത്ത് രസാ യന'ത്തിലെ ആയുർവേദ ഡോക്ടർ വി. മാധവചന്ദ്രൻ വിലയിരുത്തി.
പഞ്ചകർമ്മ ചികിത്സകൾക്കുശേഷം ചെയ്യേണ്ട ചികിത്സയിലാണ് രസായന ചികിത്സ. എല്ലാ രീതിയിലുമുള്ള ശുദ്ധിയും ചെയ്തുകഴിഞ്ഞതിനുശേഷമുള്ള ചികിത്സാരീതിയാണിത്.
ഇവിടെ ഏതൊക്കെ അസുഖങ്ങൾക്കാണ് ചികിത്സ നൽകുന്നത്?
ഇവിടെ എല്ലാവിധ ചികിത്സകളും ഞങ്ങൾ ചെയ്യുന്നുണ്ട്. നടുവേദന, കാൽമുട്ടുവേദന, കഴുത്തുവേദന ഇതിനെല്ലാം ചികിത്സകളുണ്ട്. ഇതിലെല്ലാം പ്രധാനമായി പ്രിവന്റീവ് കാർഡിയോളജി ആയുർവേദത്തിലൂടെ ചെയ്യുന്നു എന്നുള്ളതാണ്.
അതുപോലെ തന്നെ മറ്റൊന്ന്, കാൻസർ കഴിച്ചുള്ള രോഗികളെ റിഹാബിലേറ്റ് ചെയ്യാനുള്ള ചികിത്സയും ഇവിടെനിന്ന് ഞങ്ങൾ ചെയ്തു കൊടുക്കുന്നു. സോറിയാസിസ് പോലുള്ള അസുഖങ്ങൾക്കും രസായനത്തിൽ വിദഗ്ദ്ധ ചികിത്സകളുണ്ട്.
സ്ത്രീകൾക്ക് മാത്രമെന്ന് പറയാവുന്ന ചില അസുഖങ്ങളില്ലേ, പ്രസവം സംബന്ധിച്ചും, മുടികൊഴിച്ചിൽ, മെൻസസ് സംബന്ധമായ രോഗ ങ്ങളെക്കുറിച്ചും... ഇതിനെല്ലാം ആയുർവേദത്തിൽ ഉത്തമമായ ചികിത്സ നൽകുന്നതിനെക്കുറിച്ച് പറയാമോ?
സ്ത്രീരോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ ഇതെല്ലാം ചേർന്നുവരുന്ന ബാലചികിത്സയിലാണ് ആയുർവേദം ഉൾപ്പെടുത്തിയിട്ടുള്ളത്. മെൻസസുമായി ബന്ധപ്പെട്ട പലരീതിയിലുള്ള അസുഖങ്ങളെയാണ് സ്ത്രീകൾ നേരിടുന്നത്. അതിനെല്ലാം ഞങ്ങളിവിടെ ചികിത്സിക്കുന്നുണ്ട്. മുടികൊഴിച്ചിൽ, കഴുത്തിന് ചുറ്റും കറുപ്പുനിറം പടരുക, വല്ലാതെ വണ്ണം കുറയുക, മീശ വളരുക, താടി വളരുക... ഇങ്ങനെ തുടങ്ങി കുറെ പ്രശ്നങ്ങളുണ്ട്. ഇതിനെല്ലാം നല്ല രീതിയിൽ എഫക്ട് ചെയ്യുന്ന മരുന്നുകൾ ആയുർവേദത്തിലുണ്ട്. ഫീമെയിൽ ഹോർമോണുകളെ ഇല്ലാതാക്കി പകരം മെയിൽ ഹോർമോണുകളുടെ കടന്നുവരവുകൊണ്ടാണ് ഇങ്ങനെ പലതും സംഭവിക്കുന്നത്. ഇതിന് പ്രതിവിധികളുമുണ്ട്.
This story is from the March 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...