സിനിമ നൽകുന്ന സന്തോഷം
സാജൻ ബേക്കറിയിലെ മെറിനായി ശ്രദ്ധേയയായ രഞ്ജിതാമേനോന്റെ പുതിയ സിനിമാവിശേഷങ്ങൾ...
മോഡലിംഗ് വഴി പരസ്യചിത്രങ്ങളിലൂടെത്തുടക്കം കുറിച്ചപ്പോൾ രഞ്ജിതാമേനോൻ സിനിമ എന്ന വലിയ ലോകത്തെ കുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലായിരുന്നു. പരസ്യചിത്രങ്ങളിൽ അഭിനയിക്കുമ്പോഴും സിനിമയിൽ അഭിനയിക്കുന്ന വരെ കൗതുകത്തിൽ നോക്കിക്കണ്ടു. രഞ്ജിതയുടെ ഒരു പരസ്യ ചിത്രം കണ്ടായിരുന്നു. തമിഴ് സിനിമയിൽ നിന്ന് വിളി വരുന്നത്. അഭിനയത്തിന്റെ എ.ബി.സി.ഡി പോലും അറിയാതെ ജസ്റ്റ് ഒന്ന് ചെയ്തു നോക്കാമെന്ന മൈന്റിൽ തുടങ്ങിയ അഭിനയജീവിതമാണ് രഞ്ജിതയ്ക്കിപ്പോൾ ഏറ്റവും സന്തോഷവും സംതൃപ്തിയും നൽകുന്നത്. പത്രോസിന്റെ പടപ്പുകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് രഞ്ജിത.
പൊട്ടിച്ചിരിയുടെ പടപ്പുകൾ
ആദ്യ സിനിമ സാജൻ ബേക്കറിയിലെ ഒരു പാട്ട് കണ്ടാണ് ഡിനോയും സംവിധായകൻ അഫ്സലും എന്നെ പത്രോസിന്റെ പടപ്പുകളിലേക്ക് വിളിക്കുന്നത്. ആദ്യസിനിമയിൽ അജുച്ചേട്ടൻ, ലെനച്ചേച്ചി, ഗണേഷ് ഏട്ടൻ തുടങ്ങി ഒരുപാട് സീനിയർ ആർട്ടിസ്റ്റുമാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ രണ്ടാമതൊരു സിനിമ തെരഞ്ഞെടുക്കുമ്പോൾ നല്ലൊരു ടീമിനൊപ്പം നല്ലൊരു സിനിമയായിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നു. തണ്ണീർമത്തൻ ദിനങ്ങളെപ്പോലെയൊരു ഹിറ്റ് സിനിമയുടെ സഹ എഴുത്തുകാരനെന്ന നിലയിൽ ഡിനോയെ അറിയാമായിരുന്നു. അവർ ആദ്യം കോൺടാക്ട് ചെയ്തപ്പോൾ തന്നെ സ്ക്രിപ്റ്റ് കേൾക്കണമെന്ന് പറഞ്ഞിരുന്നു. കഥ കേട്ടപ്പോൾ ഫുൾ ഓൺ കോമഡി. കഥ കേൾക്കുമ്പോൾ തന്നെ ഒരുപാട് സീനുകളിൽ എനിക്ക് ചിരി കൺട്രോൾ ചെയ്യാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് പ്രേക്ഷകർക്കും വർക്ക് ആവുമെന്ന് തോന്നിയിരുന്നു. ഹ്യൂമർ ചെയ്തു മറ്റുള്ളവരെ ചിരിപ്പിക്കാനാണ് ഏറ്റവും വിഷമം. ഇതിലെ കോമഡി എല്ലാവർക്കും വർക്കാവുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് അമ്മു എന്ന കഥാപാത്രം ചെയ്യാമെന്ന് തീരുമാനിക്കുന്നത്. ഡിനോയ് തന്നെയാണ് ടോണി എന്ന വേഷത്തിൽ അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ കൂടുതൽ കംഫർട്ട് ആയി. സിനിമ തീയേറ്ററിൽ കാണുമ്പോൾ ഒപ്പം ഇരിക്കുന്നവർ ചിരിക്കുന്നതും കയ്യടിക്കുന്നതുമൊക്കെ കാണുമ്പോൾ സന്തോഷം തോന്നി.
സാജൻ ബേക്കറി തന്ന ഭാഗ്യം
This story is from the July 2022 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2022 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...