ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ വ്യക്തിപ്രഭാവ ത്തിന് തുല്യം നിൽക്കാൻ മറ്റൊരു നേതാവില്ലായിരു ന്നു. തികഞ്ഞ മതേതരവാദിയും സോഷ്യലിസ്റ്റ് വീക്ഷ ണമുള്ള നേതാവുമായിരുന്നു നെഹ്റു. പ്ലാനിംഗ് കമ്മീഷൻ രൂപീകരിക്കുകയും, പഞ്ചവത്സര പദ്ധതിനടപ്പിലാക്കുകയും ചെയ്ത അദ്ദേഹം പൊതു-സ്വകാര്യ മേഖലകൾക്ക് തുല്യപങ്കാളിത്തമുള്ള സമ്മിശ്ര സമ്പദ്വ്യവ സ്ഥയുടെ (Mixed Economy) വക്താവായിരുന്നു. 1967 ൽ നെഹ്റുവിന്റെ മരണത്തെത്തുടർന്ന് ഹ്രസ്വകാലം ലാൽബ ഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി. തുടർന്നാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇന്ദിരാഗാന്ധിയുഗം ആരംഭി ക്കുന്നത്. 69 ലെ പിളർപ്പിനെ തുടർന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്(ആർ), വിമതരുടെ നേതൃത്വ ത്തിൽ(ഒ) എന്നിങ്ങനെ രണ്ടു വിഭാഗമായി.
1971 ലെ പൊതു തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി അധികാരമേധാവിത്വം അരക്കിട്ടുറപ്പിച്ചു. തുടർന്ന് അടിയന്തി രാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലം പറ്റുകയും, ഇന്നത്തെ ബി.ജെ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷമുന്നണി(നാഷണൽ ഫ്രണ്ട് ഭൂരിപക്ഷം നേടുകയും എ.ബി. വാജ്പേയി ഗവൺമെന്റ് അധികാര ത്തിൽ വരികയും ചെയ്തു. 1979 ലെ പിളർപ്പോടെയാണ് കോൺഗ്രസ്(ഐ) എന്നറിയപ്പെടാൻ തുടങ്ങിയത്. ഇന്ദിരാ ഗാന്ധി വധത്തിനുശേഷം 1984 ൽ നടന്ന തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം നേടി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി.
This story is from the May 1-15, 2023 edition of Keralasabdam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 1-15, 2023 edition of Keralasabdam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.
അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?
കെ. പത്മകുമാറിന് സാദ്ധ്യത ഏറുന്നു | ന്യൂനപക്ഷ പ്രീണനം പാരയാകുമോ ?
ഇന്ത്യൻ സർക്കസിന്റെ കുലപതി
ജെമിനി ശങ്കരേട്ടൻ വിടവാങ്ങിയപ്പോൾ
പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി
സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടുതൽ കരുത്തോടെ
കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?
കർണാടകത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ
മത വോട്ടുകൾക്കായി ത്രികോണമത്സരം
മതനിരപേക്ഷ രാഷ്ട്രീയം കേരളത്തിന് അന്വമാകുന്നുവോ ?
മുന്നണി രാഷ്ട്രീയത്തിലെ വല്യേട്ടൻ ഭാവം
ഇലകൊഴിച്ചിലിന്റെ കാലം രാഷ്ട്രീയത്തിലുമുണ്ട്
യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയായാൽ....
ആർ.എസ്.എസ്സിനും ഹിന്ദുത്വവാദികൾക്കും യോഗി എന്തുകൊണ്ട് പ്രിയങ്കരനാകുന്നു ?