ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മൃതദേഹം അടങ്ങിയ പേടകം വഹിച്ചുള്ള വിലാപയാത്ര ബട്ടനിലെ പ്രസിദ്ധമായ സെന്റ് ജോർജ് ചാപ്പലിലെത്തി. വിൻഡ്സർ ഡീനിന്റെയും രാജകുടുംബാംഗങ്ങളുടെയും പഴ്സനൽ സ്റ്റാഫിന്റെയുമെല്ലാം സാന്നിധ്യ ത്തിൽ സംസ്കാരചടങ്ങിന്റെ ഭാഗമായുള്ള രണ്ടാം ചടങ്ങുകൾ സെന്റ് ജോർജ് ചാപ്പലിൽ ആരംഭിച്ചു. ഈ ചടങ്ങുകളിലേക്ക് 800 അതിഥികൾക്കു മാത്രമാണ് ക്ഷണം. ഇതിനു പിന്നാലെ രാജകീയ നിലവറയിലേക്ക് മൃതദേഹം മാറ്റുമ്പോൾ അടുത്ത കുടുംബാംഗങ്ങൾ ഉൾപ്പെടെ കുറച്ചു പേർക്കുമാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളൂ.
Diese Geschichte stammt aus der September 20, 2022-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 20, 2022-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു
ഡ്രൈവറും കൊല്ലപ്പെട്ടു
മിഴി നിറച്ച്...മാമുക്കോയയും മടങ്ങി
1946-2023
വീണ്ടും കോവിഡ്
രാജ്യത്ത് ജാഗ്രതാ നിർദേശം നിലവിൽ 7,026 രോഗികൾ വീണ്ടും മാസ്ക്ക് ഉൾപ്പെടെ പ്രതിരോധം
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
8 മരണം
റംസാൻ വ്രതാരംഭം ഇന്ന്
ഇനി പുണ്യരാവുകൾ...
സാംപ ഏറിൽ ഇന്ത്യ വീണു
ആസ്ട്രേലിയയോട് 21 റൺസിന് തോറ്റു, പരമ്പര നഷ്ടം
ബ്രഹ്മപുരത്തെ തീ അണയുന്നില്ല
പ്രദേശവാസികൾക്ക് മുന്നറിയിപ്പ് - ആവശ്യമെങ്കിൽ വ്യോമസേന എത്തും
ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
ചായക്ക് 12 മുതൽ 15 വരെ, ദോശയ്ക്ക് 12 രൂപ
മദ്യം ഉപയോഗിക്കുന്നത് വിലക്കി
വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്നത്
ഇന്നലെ ഗില്ലിന്റെ ദിനം
ഇരട്ട സെഞ്ച്വറിയുടെ തിളക്കം