തിരുവനന്തപുരം: സംസ്ഥാനത്തെ വരുമാനസ്രോതസുകളിൽ പ്രധാനപ്പെട്ട ടൂറിസം വകുപ്പിന്റെ പുനരുജ്ജീവനത്തിനായി സർക്കാർ കോടികൾ മുടക്കുമ്പോഴും ആവശ്യത്തിന് ലൈഫ് ഗാർഡുമാർ ഇല്ലാത്തത് ബീച്ചുകളിലെത്തുന്ന സന്ദർശകരെ വലയ്ക്കുന്നു.
സംസ്ഥാനത്ത് ബീച്ചുകളിൽ ആകെയുള്ളത് 200 ലൈഫ് ഗാർഡുമാർ മാത്രമാണ്. യഥാർത്ഥത്തിൽ ആവശ്യമായുള്ളത് 500 പേരാണ്. കഴിഞ്ഞ ഞായറാഴ്ച വർക്കല ബീച്ചിൽ മൂന്നുപേരാണ് മുങ്ങിമരിച്ചത്. ഇതൊക്കെ ആവശ്യത്തിന് ലൈഫ് ഗാർഡുമാരില്ലെന്നതിന്റെ വ്യാപ്തി വിളിച്ചോതുന്നതാണ്.
This story is from the June 23, 2022 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 23, 2022 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു
ഡ്രൈവറും കൊല്ലപ്പെട്ടു
മിഴി നിറച്ച്...മാമുക്കോയയും മടങ്ങി
1946-2023
വീണ്ടും കോവിഡ്
രാജ്യത്ത് ജാഗ്രതാ നിർദേശം നിലവിൽ 7,026 രോഗികൾ വീണ്ടും മാസ്ക്ക് ഉൾപ്പെടെ പ്രതിരോധം
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
8 മരണം
റംസാൻ വ്രതാരംഭം ഇന്ന്
ഇനി പുണ്യരാവുകൾ...
സാംപ ഏറിൽ ഇന്ത്യ വീണു
ആസ്ട്രേലിയയോട് 21 റൺസിന് തോറ്റു, പരമ്പര നഷ്ടം
ബ്രഹ്മപുരത്തെ തീ അണയുന്നില്ല
പ്രദേശവാസികൾക്ക് മുന്നറിയിപ്പ് - ആവശ്യമെങ്കിൽ വ്യോമസേന എത്തും
ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
ചായക്ക് 12 മുതൽ 15 വരെ, ദോശയ്ക്ക് 12 രൂപ
മദ്യം ഉപയോഗിക്കുന്നത് വിലക്കി
വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്നത്
ഇന്നലെ ഗില്ലിന്റെ ദിനം
ഇരട്ട സെഞ്ച്വറിയുടെ തിളക്കം