സ്നേഹാഭിമാനത്തോടെ പരിചയപ്പെടുത്താൻ പറ്റുന്ന ഒരു സൈക്കോളജിസ്റ്റ് എല്ലാ കുടുംബത്തിനും വേണം. സെക്കൻഡിന്റെ ഏതോ ചെറുനിമിഷത്തിലാണ് ആളുകൾ മരണം സ്വയം തിരഞ്ഞെടുക്കുന്നത്. തോന്നലുകൾ പങ്കുവെക്കാൻ സൈക്കോളജി പഠിച്ച ഒരാളുണ്ടാവൽ അനിവാര്യമാണ്. നാം മറ്റുള്ള അസുഖങ്ങൾക്ക് ഡോക്ടറെ കാണുന്നുണ്ട്. അതു പോലെ മനസ്സിന്റെ അസുഖങ്ങൾക്കും പണം മുടക്കുന്നതിൽ തെറ്റൊന്നുമില്ല. പ്രത്യേകിച്ച് ജോലിക്കാരാണെങ്കിൽ സങ്കടഭാരം പേറി ജീവിക്കരുത്. ഫ്രൻഡ്സിനോട് പറയുമ്പോൾ കിട്ടുന്ന 'വിട്ടുകള' മറുപടി മതിയാവില്ല അതിജീവിക്കാൻ. എനിക്കുമുണ്ടൊരു സൈക്കോ ളജിസ്റ്റ്.
മീനിങ്ഫുൾ ലൈഫ്
സ്വന്തം ഇടങ്ങളിൽ കഴിയുന്നത്ര മികച്ചത് നൽകാൻ കഴിയണം. വീട്ടിൽ അപ്പനും അമ്മയുമുണ്ട്. അവർക്ക് നൽകാൻ കഴിയുന്ന മികച്ചത് എന്തായിരിക്കും? അവർക്ക് സമാധാനവും സന്തോഷവും കൊടുക്കുന്നതാകാം. 'give your best and leave' എന്നാണ്.
ഓരോരുത്തരുടെ ലൈഫും വ്യത്യസ്തമായിരിക്കും. ഞാൻ എന്റെ കഥ പറയാം. റേഡിയോ മിർച്ചിയിൽ അഞ്ചു വർഷം കഴിഞ്ഞു. എനിക്ക് ഓരോ ദിവസവും ഒമ്പത് കഥ പറയണം. ഇത്രയും കഥ പറയാൻ നല്ല പണിയുണ്ട്. ചില ദിവസങ്ങളിൽ നമുക്ക് തള്ളാനൊക്കെ പറ്റും, പക്ഷേ ആ കഥയാണ് മമ്മൂട്ടി വണ്ടി ഓടിക്കുമ്പോൾ കേൾക്കുന്നതെങ്കിലോ? അദ്ദേഹത്തിന് എന്നെക്കുറിച്ചുള്ള മതിപ്പ് എന്തായിരിക്കും. അല്ലെങ്കിൽ മാനസികമായി തകർന്ന ഒരാളാണ് അത് കേൾക്കുന്നതെങ്കിലോ? അയാൾക്ക് ലഭിക്കേണ്ടത് പ്രതീക്ഷയുടെ നനവുകളാണ്. ഞാൻ നന്നായി പറഞ്ഞാൽ അയാളുടെ ജീവിതം രക്ഷപ്പെട്ടാലോ എന്നൊക്കെ ആലോചിക്കാറുണ്ട്. ഓരോരുത്തരുടെയും പ്രഫഷനൽ ലൈഫും പേഴ്സനൽ ലൈഫും അനുസരിച്ച് മീനിങ്ഫുളായ ലൈഫ് സെറ്റാക്കിയെടുക്കണം. പിന്തിരിഞ്ഞുനോക്കുമ്പോൾ കുറ്റബോധം തോന്നാത്ത രീതിയിൽ ജീ വിക്കുക.
This story is from the December 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...