മറയൂരിലെ കരിമ്പുകൃഷിയെക്കുറിച്ചും അതിൽനിന്നെടുക്കുന്ന ശർക്കരയെക്കുറിച്ചും നമുക്കറിയാം. മറയൂർ ചന്ദനവും പ്രസിദ്ധം . ശീതകാല പച്ചക്കറികൾക്കും ഇവിടം നല്ലതുതന്നെ. എന്നാൽ, മറയൂരിൽ സ്ഥലം വാങ്ങിയ പാലാ സ്വദേശി ജോസ് ചുങ്കപ്പുര മുതൽ മുടക്കിയത് കമുകിലാണ്. താൻ മാത്രമല്ല, ഈ മേഖലയിലെ കൃഷിക്കാരിൽ നല്ല പങ്കും ഇപ്പോൾ കരിമ്പും ചന്ദനവുമൊക്കെ വിട്ട് കമുകിനു പിന്നാലെയാണെന്നു ജോസ് പറയുന്നു. ഏതാനും വർഷങ്ങളായി അടക്കയ്ക്ക് മികച്ച വില കിട്ടുന്നുണ്ടെന്നത് സത്യം. എന്നാൽ മഴനിഴൽ പ്രദേശമായ മറയൂരിൽ ഏറെ ജലം വേണ്ട കമുകുകൃഷി ചെയ്യുന്നത് ബുദ്ധിയാണോ? സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള മറയൂരിൽ മാത്രമല്ല, കേരളമാകെ ഇപ്പോൾ കമുകുകൃഷിയോടു കാ ണിക്കുന്ന ആവേശം യാഥാർഥ്യബോധത്തിനു നിരക്കുന്ന താണോ? ഈ ചോദ്യങ്ങൾക്ക് ജോസിനു മറുപടിയുണ്ട്.
ആദായസ്ഥിരത
This story is from the September 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ