ഓണക്കാലത്ത് പണ്ട് വീടുകളിൽ എത്തിയിരുന്ന അത്ഭുത രൂപങ്ങൾ ഓർമയില്ലേ? ഒരു അമ്മൂ മ്മയുടെ വേഷമായിരുന്നു ഏറ്റവും കൗതുകകരം. കാതിൽ വഴുതനങ്ങക്കമ്മൽ! ചകിരികൊണ്ട് തലമുടി കൈകളിൽ ചുണ്ടങ്ങകൾ കോർത്തെടുത്ത വളകൾ പാളച്ചെരുപ്പ്
"തേങ്ങാ മരം കായ്ക്കണമെങ്കിൽ കിഴവിത്തള്ള യ്ക്കൊരു തേങ്ങാ കൊടുപ്പിൻ' എന്നു പാടിക്കൊണ്ട്, കുമ്മാട്ടിക്കളിയിലെ കഥാപാത്രമായിരുന്ന "തള്ള'യുടെ വരവാണത്.
വടക്കൻ കേരളത്തിലെ ഓണപ്പൊട്ടന്റെ വേഷമാണെങ്കിൽ കുരുത്തോലയിലും വാഴപ്പോളയിലും ഒരുക്കിയതാണ്. ഓലത്ത കളും വാഴക്കൂമ്പുകൊണ്ടു ണ്ടാക്കിയ കിളികളുമായി കുറവനും കുറത്തിയും. എള്ളും മലരുമെറിഞ്ഞു വീ ട്ടിലുള്ളവർക്ക് അനുഗ്രഹം ചൊരിയുന്ന ഈ ദമ്പതികൾ പുരുഷനും പ്രകൃതിയുമായ ശിവ-പാർവതിമാർ എന്നു സങ്കൽപം. നമ്മുടെ ഹരിത കാർഷിക സംസ്കൃതിയുടെ പ്രതീകങ്ങളായിരുന്നു, ഫലങ്ങളും പച്ചക്കറികളും പച്ചിലകളും പാളയും കുരുത്തോലയും ആടയാഭരണങ്ങളാക്കിയ ഈ മായാ മനുഷ്യർ.
This story is from the August 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ