വിദേശിയും സ്വദേശിയുമായുള്ള ഒട്ടേറെ നായ്ക്കളുടെ ശേഖരമുണ്ട് പത്തനംതിട്ട പ്രമാടം പനയ്ക്കക്കുഴിയിൽ നന്ദു പ്രകാശിന്റെ ഹിൽസ് പാർക്ക് കെന്നലിൽ. ജർമൻ ഷെപ്പേഡും ലാബ്രഡോറും ഡോബർമാനും ഡാഷ് ഹണ്ടും ലാസാ ആായുമെല്ലാമുള്ള ഇവിടുത്തെ പുതിയ താരങ്ങൾ രാജപാളയവും കാരവൻ ഹൗണ്ടുമാണ്. വിദേശയിനം നായ്ക്കൾക്കൊപ്പം തന്നെ ഇന്ത്യൻ ജനുസുകൾക്ക് വർധിച്ചുവരുന്ന ഡിമാൻഡ് ആണ് ഇവയെക്കൂടി കെന്നലിൽ ഉൾപ്പെടുത്താൻ കാരണമെന്ന് നന്ദു പറയുന്നു.
നന്ദുവിനൊപ്പം 18 വർഷത്തിലേറെയായി നായ്ക്കളുണ്ട്. സ്കൂൾ കാലഘട്ടത്തിൽ ചെറു നായ്ക്കളെയും പക്ഷികളെയും വളർത്തിയാണ് തുടക്കം. പിന്നീട് നായ്ക്കളിലായി പൂർണ ശ്രദ്ധ. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് 2 വർഷം ബഹ്റിനിൽ ജോലി ചെയ്ത ശേഷം നന്ദു കെന്നൽ തുടങ്ങിയത് 8 വർഷം മുൻപാണ്. കുന്നിൻ ചെരുവിലെ റബർത്തോട്ടത്തിലാണ് കെന്നൽ നടത്തുന്നത്. റബറിന്റെ ഇലച്ചാർത്തിൽ നായ്ക്കൾക്ക് ഏറെ അനുയോജ്യമായ അന്തരീക്ഷമാണുള്ളത്.
This story is from the June 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ