മക്കളില്ലാത്തവരാണെന്നറിയാതെ കാണുന്ന എല്ലാവരോടും “മക്കൾ എന്തു ചെയ്യുന്നു' എന്നു ചോദിച്ച് അവരെ വേദനിപ്പിക്കുന്ന ചിലരുണ്ട്. കുറെ കൊച്ചുവർത്തമാനമൊക്കെ പറഞ്ഞ ശേഷം. വീട്ടിൽ ആരൊക്കെയുണ്ട്?' എന്നോ മറ്റോ ചോദിച്ച് വിവരം കണ്ടുപിടിച്ചിട്ടു മതി ഇത്തരം ചോദ്യങ്ങൾ എന്ന സന്മനസ്സ് അവർ കാട്ടിയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചു പോകും. ചിലർ അവിടം കൊണ്ടും അവസാനിപ്പിക്കാതെ, നിങ്ങളിൽ ആർക്കാണു കുഴപ്പം, ചികിത്സിപ്പിച്ചില്ലായിരുന്നോ, എന്നൊക്കെ തുടർചോദ്യങ്ങൾക്കൂടി ചോദിച്ചു വശംകെടുത്തിക്കളയും.
ഇത്തരം ചോദ്യങ്ങളിൽ തളരാതിരിക്കണമെങ്കിൽ മക്കളില്ലാത്തവരെല്ലാം ടി.ആറിനെപ്പോലെയാവണം. പ്രശസ്ത ചെറുകഥാകൃത്തായ ടി.ആർ കുറച്ചുകാലം മടപ്പള്ളി ഗവ. കോളജിൽ പഠിപ്പിച്ചിരുന്നപ്പോൾ മകൻ മണികണ്ഠനെപ്പറ്റി ആവേശത്തോടെ പറഞ്ഞിരുന്നതു സഹപ്രവർത്തകനും കഥാകൃത്തുമായ വി.ആർ. സുധീഷ് ഓർമിക്കുന്നു. ആറുവയസ്സുകാരന്റെ വികൃതിയെക്കുറിച്ചും അവനെ പിരിഞ്ഞിരിക്കുന്നതിന്റെ വേദനയെക്കുറിച്ചും ഒക്കെ ടി.ആർ പറയുമായിരുന്നു. ടി.ആറിനു മക്കളില്ലെന്നും മണികണ്ഠൻ ഒരു സ്വപ്നസങ്കൽപമാണെന്നും സുധീഷ് അറിയുന്നതു വർഷങ്ങൾ കഴിഞ്ഞാണ്.
This story is from the November 11, 2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 11, 2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.
ആട്ടിറച്ചി കല്ലിൽ ചുട്ടത്
കൊതിയൂറും വിഭവങ്ങൾ
മേശപ്പൊരുത്തം
കഥക്കൂട്ട്
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചെട്ടിനാട് കോഴി രസം