മൂന്നാം വയസ്സിൽ കേരളത്തിൽ;ചുവടുറപ്പിച്ചത് മലയാളത്തിൽ
Manorama Weekly|March 18, 2023
എൽഎൽബി മൂന്നാം വർഷമായപ്പോഴാണ് “പതിനെട്ടാംപടി' എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. റിയ അതിന്റെ സംവിധാന സഹായിയാണ്. ഏയ്ഞ്ചൽ എന്ന കഥാപാത്രമാകാമോ എന്നു ചോദിച്ച് റിയ എന്നെ സമീപിച്ചു. എനിക്ക് ഇഷ്ടമുണ്ടായിരുന്നെങ്കിലും വീട്ടുകാർ സമ്മതിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. പക്ഷേ, എന്റെ സുഹൃത്ത് ഭാഗമായ സിനിമയായതുകൊണ്ട് ഒന്നു ശ്രമിച്ചു നോക്കിക്കോളാൻ ഡാഡിയും മമ്മിയും പറഞ്ഞു.
സന്ധ്യ  കെ.പി.
മൂന്നാം വയസ്സിൽ കേരളത്തിൽ;ചുവടുറപ്പിച്ചത് മലയാളത്തിൽ

ഒരു യാഥാസ്ഥിക കുടുംബത്തിൽ ജനിച്ചുവളർന്ന ഞാൻ സിനിമയിൽ അഭിനയിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. മംഗലാപുരത്തെ ബ്യാരി സമുദായക്കാരാണു ഞങ്ങൾ. അബ്ദുൽ ഖാദർ-ഷഹീദ ദമ്പതികളുടെ മൂത്ത മകളാണു ഞാൻ. എനിക്കു മൂന്നു വയസ്സുള്ളപ്പോഴാണ് റസ്റ്ററന്റ് ബിസിനസുമായി ബന്ധപ്പെട്ട് എന്റെ കുടുംബം തിരുവനന്തപുരത്തേക്കു താമസം മാറിയത്. എനിക്കു രണ്ട് അനിയൻമാരാണ്. വഫീഖും വസീമും. പ്ലസ് ടു വരെ ഞാൻ പഠിച്ചത് തിരുവനന്തപുരം ഹോളി ഏഞ്ചൽസ് ഐഎസി സ്കൂളിലാണ്. അഹാന കൃഷ്ണയും നൃത്ത സംവിധായിക സജ്ന നജാമിന്റെ മകൾ റിയയും അവിടെ എന്റെ സീനിയേഴ്സ് ആയിരുന്നു. കേരളത്തിലെത്തിയ വഴിയെക്കുറിച്ചു പറയാതെ വഫ ഖദീജയ്ക്ക് സിനിമയിലേക്കെത്തിയതിനെ ക്കുറിച്ചു പറഞ്ഞു തുടങ്ങാനാകില്ല. മലയാളത്തിന്റെ വേരുകൾ ഒന്നുമില്ലാത്ത വഫ, ഹൃദയം കൊണ്ടൊരു മലയാളിയാണ്. ദക്ഷിണ കർണാടക സ്വദേശിയാണെങ്കിലും മൂന്നാം വയസ്സു മുതൽ ജീവിച്ചതത്രയും കേരളത്തിൽ. പിന്നെ ചുവടുറപ്പിച്ചത് മലയാള സിനിമയിലും.

സിനിമയിലേക്ക്

റിയ വഴിയാണു ഞാൻ സിനിമയിൽ എത്തിയത്. സ്കൂൾ പഠനം കഴിഞ്ഞ് ഞാൻ കളമശ്ശേരി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ എൽഎൽബിക്കു ചേർന്നു. എൽഎൽബി മൂന്നാം വർഷമായപ്പോഴാണ് പതിനെട്ടാംപടി' എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. റിയ അതിന്റെ സംവിധാന സഹായിയാണ്. ഏയ്ഞ്ചൽ എന്ന കഥാപാത്രമാകാമോ എന്നു ചോദിച്ച് റിയ എന്നെ സമീപിച്ചു. എനിക്ക് ഇഷ്ടമുണ്ടായിരുന്നെങ്കിലും വീട്ടുകാർ സമ്മതിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. പക്ഷേ, എന്റെ സുഹൃത്ത് ഭാഗമായ സിനിമയായതു കൊണ്ട് ഒന്നു ശ്രമിച്ചു നോക്കിക്കോളാൻ ഡാഡിയും മമ്മിയും പറഞ്ഞു. അഭിനയം തൊഴിലാക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ഞാൻ ആ സിനിമയ്ക്ക് കൈ കൊടുത്തത്. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ഇഷ്ടം കൊണ്ടാണ്.

മമ്മൂക്ക തന്ന ഉപദേശം

This story is from the March 18, 2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 18, 2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView All
നെന്മണിക്കുള്ളിലെ പാൽപോലെ കവിത
Manorama Weekly

നെന്മണിക്കുള്ളിലെ പാൽപോലെ കവിത

വഴിവിളക്കുകൾ

time-read
1 min  |
April 06, 2024
സിനിമ ഉണരുന്ന കണ്ണുകൾ
Manorama Weekly

സിനിമ ഉണരുന്ന കണ്ണുകൾ

ബാലതാരമായി മലയാള സിനിമയിൽ എത്തിയ വിനീത് ഇന്ന് നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണ്. സിനിമാ വിശേഷങ്ങളുമായി വിനീത് കുമാർ...

time-read
6 mins  |
April 06, 2024
ആശയസാമ്രാജ്യം
Manorama Weekly

ആശയസാമ്രാജ്യം

കഥക്കൂട്ട്

time-read
2 mins  |
April 06, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ഉന്നക്കായ

time-read
1 min  |
April 06, 2024
ഇത് ‘നടന്ന സംഭവം
Manorama Weekly

ഇത് ‘നടന്ന സംഭവം

സിനിമാവിശേഷങ്ങളുമായി അഞ്ജു മേരി തോമസ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

time-read
1 min  |
April 06, 2024
"സൈലന്റ് അറ്റാക്കും "കാർഡിയാക് ഡെത്തും
Manorama Weekly

"സൈലന്റ് അറ്റാക്കും "കാർഡിയാക് ഡെത്തും

ഹൃദയാരോഗ്യം

time-read
1 min  |
April 06, 2024
ഉമ്മയുടെ ഉയിരായ ഷാനു
Manorama Weekly

ഉമ്മയുടെ ഉയിരായ ഷാനു

ഇന്ന് എന്റെ ഹീറോ ആണ് ഷാനു, എന്റെ ഐഡന്റിറ്റി. അവനിലൂടെയാണ് ഞാൻ വിത്വസ്തമായ ഒരു ലോകം കണ്ടത്. എന്നെ ജീവിതം പഠിപ്പിച്ചു തന്ന എന്റെ പതിനേഴുകാരൻ. അവനെക്കുറിച്ച് ഞാൻ നിരന്തരം സമൂഹമാധ്വമങ്ങളിൽ എഴുതി. അതു വായിച്ച് പല ഭാഗങ്ങളിൽനിന്നായി ഒരുപാട് അമ്മമാർ എന്റെയും അവന്റെയും സുഹൃത്തുക്കളായി.

time-read
2 mins  |
March 30, 2024
വംഗ നാട്ടിൽ നിന്നൊരു മലയാളി മങ്ക
Manorama Weekly

വംഗ നാട്ടിൽ നിന്നൊരു മലയാളി മങ്ക

ചെറുപ്പം മുതലേ കലാമേഖലയിൽ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം

time-read
2 mins  |
March 30, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

തേങ്ങ അരച്ച മീൻ കറി

time-read
1 min  |
March 30, 2024
സുനിൽ തമിഴിന്റെ സെൽവൻ
Manorama Weekly

സുനിൽ തമിഴിന്റെ സെൽവൻ

ദീപൻ ശിവരാമന്റെ \"സ്പൈനൽ കോഡ് എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. എറണാകുളത്ത് ആ നാടകം കളിക്കുമ്പോൾ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി അവിടെ എത്തിയിരുന്നു. നാടകം കഴിഞ്ഞപ്പോൾ എന്നെയും കൂടെയുള്ള മൂന്നുപേരെയും അദ്ദേഹം സിലക്ട് ചെയ്തു. സത്യം പറഞ്ഞാൽ സ്റ്റേജിൽ നിന്നു വിളിച്ചുകൊണ്ടുപോയി ചാൻസ് തന്നതാണ്. അതിൽ ഒരു ചായക്കടക്കാരന്റെ വേഷമായിരുന്നു.

time-read
3 mins  |
March 30, 2024